Sunday, October 10, 2010
Saturday, October 9, 2010
Monday, September 27, 2010
×âØßȵæJ ÎÃWJøßµZ
²øá ØFÞøßæÏAáùßæ‚Þøá µÅ çµGßGáIí.µÞWÈ¿ÏÞÏß ²çGæù ØíÅÜBZ ØwVÖß‚ßGáU ¥çgÙçJÞ¿í ÉdÄùßçMÞVGV ÏÞdÄÏíAß¿Ïᑚ ¯xÕá¢çÐÖµøÎÞÏ Ø¢ÍÕ¢ ¯ÄÞÏßøáKáæÕKí ¥çÈb×ß‚á.ÕÜßÏ ÎøáÍâÎßÏßÜâæ¿ È¿Ká çÉÞÏçMÞZ æÕU¢ µßGÞæÄ ÕÜEçÄÞ,ÎEáÎâ¿ßÏ ÄÞÝíÕø ÉßKßGçMÞZ ©IÞÏ ÙßÎÉÞÄçÎÞ ¯xÕᢠÆáTÙÎÞÏ ¥ÈáÍÕÎÞÏß ¥çgÙ¢ ÕßÕøßAᢠ®KÞÃí ùßçMÞVGV µøáÄßÏÄí. ®KÞW ¥çgÙæJ ¥qáÄæM¿áJßæAÞIí ØFÞøß ÉùEÄßBæÈ: 'È¿Ká çÉÞµáçOÞZ ×âØßȵJí ÎÃWJøßµZ §¿ÏíAßæ¿ µÏùáKÄÞÏßÏßÏßÏßøáKá ¯xÕᢠÆáTÙ¢.¥ÄÞÏßøáKá ®æK ¯xÕᢠçÐÖßMß‚Äí.
²øá ÕÜßÏ ØÄcJßçÜAá ÕßøW ºâIáKÄÞÃí ¦ ØFÞøßÏáæ¿ ÕÞAáµZ. ÉÜçMÞÝᢠÈÞ¢ ¥Õ·ÃßAáK æµÞ‚á µÞøcB{ÞÃí ¼àÕßÄJßW µˆáµ¿ßÏÞµáKÄí.ÕcµíÄß ÌtBZ dÖißAáµ. ÉÜçMÞÝᢠ²øá ÕÜßÏ æÉÞGßJùßÏßW ¥ÕØÞÈßAáK Ø¢ÍÕB{áæ¿ ÎâÜµÞøÃ¢ ¥çÈb×ß‚á çÉÞÏÞW ¥ÄÞø¢Íß‚Äí ²øá æµÞ‚á µÞøcJßÜÞæÃKá µÞÃÞ¢_æÄxßiÞøÃµZ,¥ØâÏ, ÉøÆâ×â ®KßBæÈ...
¯×Ãß ÉøJáK ÕÞAáµ{ÞÃí ÉÜçMÞÝᢠÕcµíÄß ÌtBZAß¿ÏßW ¥çÜÞØø¢ Øã×í¿ßAáK ÎÃWJøßµZ.§ÄßæÈÄßæø ÈÎáæABæÈ ¼Þd·Ä ÉÞÜßAÞX µÝßÏá¢?ÈâxÞIáµZAá ÎáXÉá ÄæK d·àAí ÄJb¼í¾ÞÈß çØÞdµGØí §ÄßÈÞÏß 'ÎâKí ¥øßMµ{áæ¿ Éøàf ®æKÞøá Ø¢ÕßÇÞÈ¢ ¯VæM¿áJßÏßGáæIKí ¥ùßÏáKÄá øØµøÎçˆ?
Ø¢ÍÕ¢ §BæÈ:
²øá ÆßÕØ¢ ²øá ÉøßºÏAÞøX çØÞdµGàØßæÈ ØÎàÉß‚á çºÞÆß‚á: 'çÈÞAâ, ÈßB{áæ¿ ØíçÈÙßÄæÈAáùß‚í ¾ÞX çµGæÄLÞæÃKí ¥ùßÏÞçÎÞ?
'²øá ÎßÈßxí ÈßWAçÃ.ÈßBZ ®æXù ØáÙãJßæÈAáùß‚í ®æLCßÜᢠÉùÏáKÄßÈá ÎáXÉí ¦ dÉØíÄÞÕÈ ÎáKí ¥øßMµ{áæ¿ ²øá Éøàf ÉÞTÞçµIÄáIíêçØÞdµGàØí ÉùEá.
'ÎâKí ¥øßMµç{Þ?.
'¥çÄ.ÈßBZ ÉùÏÞX çÉÞµáK µÞøc¢ ÎâKí ÉøßçÖÞÇȵ{ßÜâæ¿ µ¿Ká çÉÞµá¢. ²KÞÎæJ ¥øßM ®Ká ÉùÏáKÄí ØÄcÎÞÃí.ÈßBZ ÉùÏÞX çÉÞµáKÄí ÉâVÃÎÞÏᢠØÄcÎÞæÃKí ©ùMáçIÞ?: çØÞdµGàØí çºÞÆß‚á.
'§ˆ. ÕÞØíÄÕJßW ¾ÞX §çMÞÝÞÃí §AÞøc¢ çµGÄí...
' Öøß, ®CßW §Èß øIÞÎæJ ¥øßMê.¥Äí ÈzÏÞÃí.¦æG ÈßBZ ®æXù ØíçÈÙßÄæÈMxß Èˆ µÞøcÎÞçÃÞ ÉùÏÞX çÉÞµáKÄí?
'¯Ïí , ÈˆÄæˆKá ÎÞdÄΈ....
¥Äá ÉâVJßÏÞAÞX çØÞdµGàØí ¥ÈáÕÆß‚ßˆ: '®CßW §Èß ÎâKÞÎæJÏᢠ¥ÕØÞÈæJÏáÎÞÏ ¥øßM. dÉçÏÞ¼ÈdÉÆ¢ ®KÞÃÄßæXù çÉøí.ÈßBZÉùÏÞX çÉÞµáKÄí ÕÞØíÄÕJßW ®ÈßAí ®æLCßÜᢠdÉçÏ޼Ȣ 溇áKÄÞçÃÞ?
'¦æÃKá çÄÞKáK߈...
çØÞdµGàØí ©¿æÈ §BæÈ ÄàVMá µÜíÉß‚á:' ÄÞCZ ÉùÏÞX ÕKÄí ØÄcÕáΈ, ȈµÞøcÕáΈ, dÉçÏÞ¼ÈdÉÆÕáΈ. ÉßKàæ¿LßÈí ¥Äí ®çKÞ¿á ÉùÏâ? ÎâKí ¥øßMÏáæ¿ µ¿O µ¿AÞE ¥Äí §Èß ÉùçÏI.
ÉùÏáKÄᢠçµZAáKÄáÎÞÏ µÞøcBZ ÈÎáAᢠ¨ ÎáKí ¥øßMµ{ßÜâæ¿ µ¿JßÕß¿ÞX µÝßEÞW ÌtBZAß¿ÏßW ¥ØbØíÅÄ ©IÞAáK ®dÄæÏdÄ æµÞ‚áæµÞ‚á µÞøcBZ ²ÝßÕÞAÞ¢!
²øá ÕÜßÏ ØÄcJßçÜAá ÕßøW ºâIáKÄÞÃí ¦ ØFÞøßÏáæ¿ ÕÞAáµZ. ÉÜçMÞÝᢠÈÞ¢ ¥Õ·ÃßAáK æµÞ‚á µÞøcB{ÞÃí ¼àÕßÄJßW µˆáµ¿ßÏÞµáKÄí.ÕcµíÄß ÌtBZ dÖißAáµ. ÉÜçMÞÝᢠ²øá ÕÜßÏ æÉÞGßJùßÏßW ¥ÕØÞÈßAáK Ø¢ÍÕB{áæ¿ ÎâÜµÞøÃ¢ ¥çÈb×ß‚á çÉÞÏÞW ¥ÄÞø¢Íß‚Äí ²øá æµÞ‚á µÞøcJßÜÞæÃKá µÞÃÞ¢_æÄxßiÞøÃµZ,¥ØâÏ, ÉøÆâ×â ®KßBæÈ...
¯×Ãß ÉøJáK ÕÞAáµ{ÞÃí ÉÜçMÞÝᢠÕcµíÄß ÌtBZAß¿ÏßW ¥çÜÞØø¢ Øã×í¿ßAáK ÎÃWJøßµZ.§ÄßæÈÄßæø ÈÎáæABæÈ ¼Þd·Ä ÉÞÜßAÞX µÝßÏá¢?ÈâxÞIáµZAá ÎáXÉá ÄæK d·àAí ÄJb¼í¾ÞÈß çØÞdµGØí §ÄßÈÞÏß 'ÎâKí ¥øßMµ{áæ¿ Éøàf ®æKÞøá Ø¢ÕßÇÞÈ¢ ¯VæM¿áJßÏßGáæIKí ¥ùßÏáKÄá øØµøÎçˆ?
Ø¢ÍÕ¢ §BæÈ:
²øá ÆßÕØ¢ ²øá ÉøßºÏAÞøX çØÞdµGàØßæÈ ØÎàÉß‚á çºÞÆß‚á: 'çÈÞAâ, ÈßB{áæ¿ ØíçÈÙßÄæÈAáùß‚í ¾ÞX çµGæÄLÞæÃKí ¥ùßÏÞçÎÞ?
'²øá ÎßÈßxí ÈßWAçÃ.ÈßBZ ®æXù ØáÙãJßæÈAáùß‚í ®æLCßÜᢠÉùÏáKÄßÈá ÎáXÉí ¦ dÉØíÄÞÕÈ ÎáKí ¥øßMµ{áæ¿ ²øá Éøàf ÉÞTÞçµIÄáIíêçØÞdµGàØí ÉùEá.
'ÎâKí ¥øßMµç{Þ?.
'¥çÄ.ÈßBZ ÉùÏÞX çÉÞµáK µÞøc¢ ÎâKí ÉøßçÖÞÇȵ{ßÜâæ¿ µ¿Ká çÉÞµá¢. ²KÞÎæJ ¥øßM ®Ká ÉùÏáKÄí ØÄcÎÞÃí.ÈßBZ ÉùÏÞX çÉÞµáKÄí ÉâVÃÎÞÏᢠØÄcÎÞæÃKí ©ùMáçIÞ?: çØÞdµGàØí çºÞÆß‚á.
'§ˆ. ÕÞØíÄÕJßW ¾ÞX §çMÞÝÞÃí §AÞøc¢ çµGÄí...
' Öøß, ®CßW §Èß øIÞÎæJ ¥øßMê.¥Äí ÈzÏÞÃí.¦æG ÈßBZ ®æXù ØíçÈÙßÄæÈMxß Èˆ µÞøcÎÞçÃÞ ÉùÏÞX çÉÞµáKÄí?
'¯Ïí , ÈˆÄæˆKá ÎÞdÄΈ....
¥Äá ÉâVJßÏÞAÞX çØÞdµGàØí ¥ÈáÕÆß‚ßˆ: '®CßW §Èß ÎâKÞÎæJÏᢠ¥ÕØÞÈæJÏáÎÞÏ ¥øßM. dÉçÏÞ¼ÈdÉÆ¢ ®KÞÃÄßæXù çÉøí.ÈßBZÉùÏÞX çÉÞµáKÄí ÕÞØíÄÕJßW ®ÈßAí ®æLCßÜᢠdÉçÏ޼Ȣ 溇áKÄÞçÃÞ?
'¦æÃKá çÄÞKáK߈...
çØÞdµGàØí ©¿æÈ §BæÈ ÄàVMá µÜíÉß‚á:' ÄÞCZ ÉùÏÞX ÕKÄí ØÄcÕáΈ, ȈµÞøcÕáΈ, dÉçÏÞ¼ÈdÉÆÕáΈ. ÉßKàæ¿LßÈí ¥Äí ®çKÞ¿á ÉùÏâ? ÎâKí ¥øßMÏáæ¿ µ¿O µ¿AÞE ¥Äí §Èß ÉùçÏI.
ÉùÏáKÄᢠçµZAáKÄáÎÞÏ µÞøcBZ ÈÎáAᢠ¨ ÎáKí ¥øßMµ{ßÜâæ¿ µ¿JßÕß¿ÞX µÝßEÞW ÌtBZAß¿ÏßW ¥ØbØíÅÄ ©IÞAáK ®dÄæÏdÄ æµÞ‚áæµÞ‚á µÞøcBZ ²ÝßÕÞAÞ¢!
Thursday, September 16, 2010
Wednesday, September 8, 2010
കാറും കമ്യൂണിസവും പിന്നെ സൂപ്പര്‍ മാര്‍ക്കറ്റും
Posted on: 28 Aug 2010
1887 ലാണ്.
കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ തന്റെ കുതിരവണ്ടിയില്‍നിന്ന് കുതിരയെ അഴിച്ചു മാറ്റി പകരം കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ രൂപകല്പന ചെയ്ത് വളരെയേറെ പരീക്ഷണങ്ങള്‍ക്കും പിഴവുകള്‍ക്കും ശേഷം നിര്‍മ്മിച്ച ഫോര്‍ സ്‌ട്രോക്ക് ഇന്റേണല്‍ കംബസ്റ്റിന്‍ ഘടിപ്പിച്ചു. വണ്ടി ഓടിച്ചു.
കുതിരയില്ലാതെ ഒരു കുതിരവണ്ടി അങ്ങനെ ആദ്യമായി ഒരു യാത്രക്കാരനെയും കയറ്റി ഓടി. യാത്രക്കാരന്‍ കാള്‍ ബെന്‍സു തന്നെയായിരുന്നു.
ലോകസാമ്പത്തിക സമവായത്തിലെയും ഉപഭോക്ത്യകാഴ്ചപ്പാടിലെയും ഇക്കണോമിക്ക് വാല്യൂ അളക്കാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ സംതൃപ്തിയുടെയും ഏറ്റവും വലിയ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അവ്വിധമൊന്നും ചിന്തിക്കാതെ കാള്‍ ബെന്‍സ് അപ്പോള്‍ ചെയ്തത്.
മുതലാളിത്തവും കമ്യൂണിസവും ഫാസിസവും നാസിസവും എല്ലാ തത്വശാസ്ത്രങ്ങളും എന്നല്ല, സാമ്പത്തികശാസ്ത്രത്തിന്റെ അടിവേരുകള്‍ പോലും ഇളക്കാന്‍ പര്യാപ്തമായ ശക്തിയുടെ സിംബലായിരുന്നു അന്ന് ആരുമറിയാതെ അവിടെ ജന്മമെടുത്തത്.
ഒരു വ്യക്തിയുടെ സമ്പത്തിന്റെയും സംത്യപ്തിയുടെയും ഒരു മാതിരി എല്ലാവരും അംഗീകരിക്കുന്ന അളവുകോലായി ഈ വാഹനം ഭാവിയില്‍ മനുഷ്യമനസ്സിനെ ഭരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കാര്‍ എന്ന ഈ വാഹനത്തിന് ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനെയും, പക്ഷെ ഒറ്റ നോട്ടത്തിന് ക്ലാസിഫൈ ചെയ്യാവുന്ന പരാമീറ്റര്‍ ആക്കി മാറ്റിയത് മുപ്പതോളം കൊല്ലങ്ങള്‍ക്കു ശേഷം ഹെന്‍റി ഫോര്‍ഡ് എന്ന വ്യവസായി ആയിരുന്നു.
കുറെക്കാലമായി ലോകം അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന കുതിരയില്ലാതെ യന്ത്രം കൊണ്ട് ഓടുന്ന നാലുചക്ര ആഡംബര വാഹനത്തിനെ പണക്കാരന്റെ മാളികമുറ്റത്തു നിന്ന് ഇറക്കി ഫോര്‍ഡ് തന്റെ ഫാക്ടറിയിലെ തൊഴിലാളിക്കു നാലു മാസത്തെ ശമ്പളം കൊണ്ട് സ്വന്തമാക്കാവുന്ന നിലയില്‍ എത്തിച്ചു.
കാറിന്റെ പ്രൊഡക്ഷന്‍ കൂടിയപ്പോള്‍ പത്തുകൊല്ലക്കാലം ഫോര്‍ഡിനെ അലട്ടിയ ഒരു സത്യം ഉണ്ടായിരുന്നു. പെയിന്റ് ഉണങ്ങിക്കിട്ടാനുള്ള കാലതാമസം. ഒരു പെയിന്റേ അന്ന് പെട്ടെന്ന് ഉണങ്ങുന്നതായി മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നുള്ളു. ജപ്പാന്‍ ബ്ലാക്ക്. അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഫോര്‍ഡ് വാചകമുണ്ട്.
ANY COLOUR IS ACCEPTABLE AS LONG AS IT IS BLACK.
ശ്രമിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന വാഹനമായി കാറ്. ശരിക്കും ഒരു വ്യക്തിയുടെ സമൂഹത്തിലെ വിജയത്തിന്റെ അളവുകോല്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ആദ്യം യന്ത്രവത്കൃതമായ വാഹനങ്ങള്‍ സ്‌റേററ്റിന്റെ കൈപ്പിടിയില്‍ നിന്നും സാധാരണക്കാരന്റെ കൈപ്പിടിയിലേക്കു നല്‍കാന്‍ വൈമുഖ്യമുണ്ടായിരുന്നു. പക്ഷെ ഈ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ഗ്ഗസമരത്തിന്റെ ധമനികള്‍ക്ക് തടയിടാന്‍ പോലും പ്രാപ്തമാണെന്നു കമ്യൂണിസ്റ്റ് നേത്യത്വത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ കാറിനെ കമ്യൂണിസത്തിന്റെ അപ്രമേയത്വവും മേന്മയും കാട്ടാനുള്ള സിംബലാക്കി മാറ്റാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.
1958 ലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മ്മനി ഒരു പുതിയ കാറ് മാര്‍ക്കറ്റിലിറക്കി. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ആദ്യമായി ഒരു മോഡല്‍ ഇറങ്ങുകയാണ്. പേര് ട്രബാന്റ്. അര്‍ത്ഥം ഉപഗ്രഹം എന്നാണ്. റഷ്യയുടെ സ്പുട്നിക്കിനെ അനുകരിച്ചുള്ള പേര്. പ്ലാസ്റ്റിക് ബോഡി. പരിസ്ഥിതിയെ കാര്യമാക്കാത്ത പുകവിസര്‍ജ്ജനക്കുഴല്‍. ആള്‍ക്കാര്‍ കാറിനുവേണ്ടി ക്യൂ നിന്നു. പന്ത്രണ്ടും പതിനാലും കൊല്ലം നീളുന്ന വെയിറ്റിംഗ് ലിസ്റ്റ്. 1985 ആയപ്പോഴേക്കും കിഴക്കന്‍ ജര്‍മ്മനിയിലെ നാല്പതു ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തം കാറായി.
റഷ്യ അറുപതുകളുടെ അവസാനത്തിലാണ് സാധാരണക്കാരന്റെ കാറിലേക്കു കടന്നത്. 1966ല്‍ ഫിയറ്റിന്റെ ഒരു പുതിയ അവതാരമായ സിഗുലി, അഥവാ ലാഡാ എന്ന കാറ് ഉണ്ടാക്കുന്ന ഫാക്ടറി വോള്‍ഗാ നദീതീരത്തെ ടോഗ്‌ളിയാറ്റി പട്ടണത്തില്‍ ഫിയറ്റ് കമ്പനിയുടെ സഹകരണത്തോടെ 90 കോടി ഡോളര്‍ മുടക്കി സ്ഥാപിച്ചു. അന്നു വരെ റഷ്യയില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടി ആണ്ടുതോറും അനുവദിച്ചിരുന്നത് 65000 കാറുകളായിരുന്നു. പെട്ടെന്ന് ഇത് പത്തിരട്ടിയായി. എണ്‍പതുകളായപ്പോഴേക്ക് റഷ്യന്‍ കുടുംബങ്ങളില്‍ പത്തിലൊന്ന് കാറുടമസ്ഥരായി മാറി.
മനുഷ്യന് സമ്പത്ത് പണത്തിലാണെങ്കിലും അതാരും ക്യത്യമായി കാണുന്നില്ല. കാണുന്നത് സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനം, നല്ല ഭാവിയുള്ള പശ്ചാത്തലം, തന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വില, അനുയായികളുടെ എണ്ണം ഇവയൊക്കെയാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ആവശ്യമായി സ്റ്റാലിന്‍ തന്റെ പ്രസിദ്ധമായ ഗ്രേറ്റ് ബ്രേക്ക് എന്ന നയസംഹിതയില്‍ പറഞ്ഞത് സാമൂഹ്യമായ ഉന്നതിയാണ് സാമ്പത്തികത്തെക്കാള്‍ സാധാരണക്കാരന്‍ കാംക്ഷിക്കുന്നത് എന്നാണ്.
ഒരു തൊഴിലാളി തന്റെ ഏറ്റവും വലിയ സ്വത്തായി കണക്കാക്കുന്ന ഒന്ന് ജനപ്രീതിയില്ലാത്ത തന്റെ മേലുദ്യോഗസ്ഥനെ കുറ്റം പറയാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞ കാലമായിരുന്നു അത്.
കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുടെ തുടക്കവും ഈ വൈരുദ്ധ്യത്തില്‍ നിന്നായിരിക്കണം.
ഉപഭോക്താവിനെ പ്രീണിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ 1950കളില്‍ത്തന്നെ തുടങ്ങിയിരുന്നു. ചില കിഴക്കന്‍ യൂറോപ്യന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സെല്‍ഫ് സര്‍വീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് അമേരിക്ക അതിസൂക്ഷ്മമായി വളര്‍ത്തിയെടുത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍. മാര്‍ഷല്‍ പ്ലാന്‍ കാലത്ത് അവ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നിര്‍ബാധം കടന്നുവന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യവും സ്വാധികാരവുമാണല്ലോ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖമുദ്ര. സാമ്പത്തികത്തകര്‍ച്ചയുടെ മുപ്പതുകളില്‍ കൈവശമുള്ള തുച്ഛമായ പണം മുഴുവന്‍ ഒരേ കൂരക്കീഴിലുള്ള വിപണിയില്‍ത്തന്നെ ചിലവാക്കിക്കാന്‍ ഉപഭോക്താവിനെ സ്വയം നിര്‍ബന്ധിതനാക്കുന്ന വിദ്യയായിരുന്നു ഈ സൂപ്പര്‍മാര്‍ക്കറ്റുകളുടേത്. ആവശ്യമില്ലെങ്കിലും പ്രയോറിറ്റിയില്‍ തനിക്കത്യാവശ്യമെന്ന് ഭ്രമിപ്പിക്കുന്ന വില്പനച്ചരക്കുകള്‍ ആകര്‍ഷകമായി നിരന്നിരിക്കുകയാണ്. ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. ഷോപ്പിംഗ് ഒരു രസകരമായ പരിപാടിയാക്കാം.
കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്റ്റാലിനിസ്റ്റ് സംവിധാനത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ ഷോപ്പിംഗ് മാളുകളില്‍ സര്‍ക്കാരാണ് എന്ത് സാധനങ്ങളാണ് നല്‍കേണ്ടതെന്ന് വിധിച്ചിരുന്നത്. ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാനേ അധികാരമുണ്ടായിരുന്നുള്ളു. റോബട്ടുകളെപ്പോലെ പെരുമാറിയിരുന്ന സര്‍വാധികാരികളായ ജോലിക്കാര്‍ ആയിരുന്നു ഉപഭോക്താവ് എന്താണ് എത്രയാണ് വാങ്ങേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ പുതിയ കസ്റ്റമര്‍ ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജന്മമെടുത്തത്.
കാറും സൂപ്പര്‍മാര്‍ക്കറ്റും മനുഷ്യമനസ്സിന് വരുത്തുന്ന മാറ്റം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് മാവോ സെ തുംഗിന് ശേഷമുള്ള ചൈനയുടെ വിജയത്തിന്റെ പ്രധാന കാരണം. കള്‍ച്ചറല്‍ റവല്യൂഷന്റെ പരാജയം ആ അറിവിന് വേഗത കൂട്ടി.
ഇന്ത്യയില്‍ ഇന്ന് ഒന്നര കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സ് കണക്കു വിദഗ്ദ്ധര്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ കാറുകളുടെ എണ്ണം 61 കോടി ആകുമത്രെ. അന്നേയ്ക്ക് ലോകത്തിലെ എല്ലാ ആറാമത്തെ കാറും ഇന്ത്യക്കാരന്റേതായിരിക്കും.
ഇന്ത്യ നമ്പര്‍ വണ്‍. 1000 പേര്‍ക്ക് 382 കാറ്. ചൈനയ്ക്ക് അന്ന് 363 കാറേ ഉണ്ടാകുകയുള്ളു.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും കാര്‍ഷിക മേഖല. വിതയ്‌ക്കേണ്ടും കൊയ്യേണ്ടതും എന്താണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നതും അന്നേയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കും.
കാള്‍ ബെന്‍സ് എന്ന ജര്‍മ്മന്‍ എന്‍ജിനീയര്‍ തന്റെ കുതിരവണ്ടിയില്‍നിന്ന് കുതിരയെ അഴിച്ചു മാറ്റി പകരം കഴിഞ്ഞ പത്തു വര്‍ഷമായി താന്‍ രൂപകല്പന ചെയ്ത് വളരെയേറെ പരീക്ഷണങ്ങള്‍ക്കും പിഴവുകള്‍ക്കും ശേഷം നിര്‍മ്മിച്ച ഫോര്‍ സ്‌ട്രോക്ക് ഇന്റേണല്‍ കംബസ്റ്റിന്‍ ഘടിപ്പിച്ചു. വണ്ടി ഓടിച്ചു.
| ജര്‍മ്മന്‍ എന്‍ജിനീയര്‍ കാള്‍ ബെന്‍സും ലോകത്തെ ആദ്യ കാറും |
ലോകസാമ്പത്തിക സമവായത്തിലെയും ഉപഭോക്ത്യകാഴ്ചപ്പാടിലെയും ഇക്കണോമിക്ക് വാല്യൂ അളക്കാന്‍ പറ്റാത്ത മനുഷ്യമനസ്സിന്റെ സംതൃപ്തിയുടെയും ഏറ്റവും വലിയ വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു അവ്വിധമൊന്നും ചിന്തിക്കാതെ കാള്‍ ബെന്‍സ് അപ്പോള്‍ ചെയ്തത്.
മുതലാളിത്തവും കമ്യൂണിസവും ഫാസിസവും നാസിസവും എല്ലാ തത്വശാസ്ത്രങ്ങളും എന്നല്ല, സാമ്പത്തികശാസ്ത്രത്തിന്റെ അടിവേരുകള്‍ പോലും ഇളക്കാന്‍ പര്യാപ്തമായ ശക്തിയുടെ സിംബലായിരുന്നു അന്ന് ആരുമറിയാതെ അവിടെ ജന്മമെടുത്തത്.
ഒരു വ്യക്തിയുടെ സമ്പത്തിന്റെയും സംത്യപ്തിയുടെയും ഒരു മാതിരി എല്ലാവരും അംഗീകരിക്കുന്ന അളവുകോലായി ഈ വാഹനം ഭാവിയില്‍ മനുഷ്യമനസ്സിനെ ഭരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കാര്‍ എന്ന ഈ വാഹനത്തിന് ജനസമൂഹത്തിലെ ഭൂരിപക്ഷത്തിനെയും, പക്ഷെ ഒറ്റ നോട്ടത്തിന് ക്ലാസിഫൈ ചെയ്യാവുന്ന പരാമീറ്റര്‍ ആക്കി മാറ്റിയത് മുപ്പതോളം കൊല്ലങ്ങള്‍ക്കു ശേഷം ഹെന്‍റി ഫോര്‍ഡ് എന്ന വ്യവസായി ആയിരുന്നു.
കുറെക്കാലമായി ലോകം അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന കുതിരയില്ലാതെ യന്ത്രം കൊണ്ട് ഓടുന്ന നാലുചക്ര ആഡംബര വാഹനത്തിനെ പണക്കാരന്റെ മാളികമുറ്റത്തു നിന്ന് ഇറക്കി ഫോര്‍ഡ് തന്റെ ഫാക്ടറിയിലെ തൊഴിലാളിക്കു നാലു മാസത്തെ ശമ്പളം കൊണ്ട് സ്വന്തമാക്കാവുന്ന നിലയില്‍ എത്തിച്ചു.
കാറിന്റെ പ്രൊഡക്ഷന്‍ കൂടിയപ്പോള്‍ പത്തുകൊല്ലക്കാലം ഫോര്‍ഡിനെ അലട്ടിയ ഒരു സത്യം ഉണ്ടായിരുന്നു. പെയിന്റ് ഉണങ്ങിക്കിട്ടാനുള്ള കാലതാമസം. ഒരു പെയിന്റേ അന്ന് പെട്ടെന്ന് ഉണങ്ങുന്നതായി മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നുള്ളു. ജപ്പാന്‍ ബ്ലാക്ക്. അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഫോര്‍ഡ് വാചകമുണ്ട്.
ANY COLOUR IS ACCEPTABLE AS LONG AS IT IS BLACK.
ശ്രമിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന വാഹനമായി കാറ്. ശരിക്കും ഒരു വ്യക്തിയുടെ സമൂഹത്തിലെ വിജയത്തിന്റെ അളവുകോല്‍. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ആദ്യം യന്ത്രവത്കൃതമായ വാഹനങ്ങള്‍ സ്‌റേററ്റിന്റെ കൈപ്പിടിയില്‍ നിന്നും സാധാരണക്കാരന്റെ കൈപ്പിടിയിലേക്കു നല്‍കാന്‍ വൈമുഖ്യമുണ്ടായിരുന്നു. പക്ഷെ ഈ വാഹനത്തിന്റെ ആകര്‍ഷണീയത വര്‍ഗ്ഗസമരത്തിന്റെ ധമനികള്‍ക്ക് തടയിടാന്‍ പോലും പ്രാപ്തമാണെന്നു കമ്യൂണിസ്റ്റ് നേത്യത്വത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ കാറിനെ കമ്യൂണിസത്തിന്റെ അപ്രമേയത്വവും മേന്മയും കാട്ടാനുള്ള സിംബലാക്കി മാറ്റാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി.
1958 ലാണ്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മ്മനി ഒരു പുതിയ കാറ് മാര്‍ക്കറ്റിലിറക്കി. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി ആദ്യമായി ഒരു മോഡല്‍ ഇറങ്ങുകയാണ്. പേര് ട്രബാന്റ്. അര്‍ത്ഥം ഉപഗ്രഹം എന്നാണ്. റഷ്യയുടെ സ്പുട്നിക്കിനെ അനുകരിച്ചുള്ള പേര്. പ്ലാസ്റ്റിക് ബോഡി. പരിസ്ഥിതിയെ കാര്യമാക്കാത്ത പുകവിസര്‍ജ്ജനക്കുഴല്‍. ആള്‍ക്കാര്‍ കാറിനുവേണ്ടി ക്യൂ നിന്നു. പന്ത്രണ്ടും പതിനാലും കൊല്ലം നീളുന്ന വെയിറ്റിംഗ് ലിസ്റ്റ്. 1985 ആയപ്പോഴേക്കും കിഴക്കന്‍ ജര്‍മ്മനിയിലെ നാല്പതു ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തം കാറായി.
റഷ്യ അറുപതുകളുടെ അവസാനത്തിലാണ് സാധാരണക്കാരന്റെ കാറിലേക്കു കടന്നത്. 1966ല്‍ ഫിയറ്റിന്റെ ഒരു പുതിയ അവതാരമായ സിഗുലി, അഥവാ ലാഡാ എന്ന കാറ് ഉണ്ടാക്കുന്ന ഫാക്ടറി വോള്‍ഗാ നദീതീരത്തെ ടോഗ്‌ളിയാറ്റി പട്ടണത്തില്‍ ഫിയറ്റ് കമ്പനിയുടെ സഹകരണത്തോടെ 90 കോടി ഡോളര്‍ മുടക്കി സ്ഥാപിച്ചു. അന്നു വരെ റഷ്യയില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടി ആണ്ടുതോറും അനുവദിച്ചിരുന്നത് 65000 കാറുകളായിരുന്നു. പെട്ടെന്ന് ഇത് പത്തിരട്ടിയായി. എണ്‍പതുകളായപ്പോഴേക്ക് റഷ്യന്‍ കുടുംബങ്ങളില്‍ പത്തിലൊന്ന് കാറുടമസ്ഥരായി മാറി.
മനുഷ്യന് സമ്പത്ത് പണത്തിലാണെങ്കിലും അതാരും ക്യത്യമായി കാണുന്നില്ല. കാണുന്നത് സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനം, നല്ല ഭാവിയുള്ള പശ്ചാത്തലം, തന്റെ വാക്കുകള്‍ക്ക് ലഭിക്കുന്ന വില, അനുയായികളുടെ എണ്ണം ഇവയൊക്കെയാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രധാന ആവശ്യമായി സ്റ്റാലിന്‍ തന്റെ പ്രസിദ്ധമായ ഗ്രേറ്റ് ബ്രേക്ക് എന്ന നയസംഹിതയില്‍ പറഞ്ഞത് സാമൂഹ്യമായ ഉന്നതിയാണ് സാമ്പത്തികത്തെക്കാള്‍ സാധാരണക്കാരന്‍ കാംക്ഷിക്കുന്നത് എന്നാണ്.
ഒരു തൊഴിലാളി തന്റെ ഏറ്റവും വലിയ സ്വത്തായി കണക്കാക്കുന്ന ഒന്ന് ജനപ്രീതിയില്ലാത്ത തന്റെ മേലുദ്യോഗസ്ഥനെ കുറ്റം പറയാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞ കാലമായിരുന്നു അത്.
കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയുടെ തുടക്കവും ഈ വൈരുദ്ധ്യത്തില്‍ നിന്നായിരിക്കണം.
കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്റ്റാലിനിസ്റ്റ് സംവിധാനത്തില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ ഷോപ്പിംഗ് മാളുകളില്‍ സര്‍ക്കാരാണ് എന്ത് സാധനങ്ങളാണ് നല്‍കേണ്ടതെന്ന് വിധിച്ചിരുന്നത്. ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാനേ അധികാരമുണ്ടായിരുന്നുള്ളു. റോബട്ടുകളെപ്പോലെ പെരുമാറിയിരുന്ന സര്‍വാധികാരികളായ ജോലിക്കാര്‍ ആയിരുന്നു ഉപഭോക്താവ് എന്താണ് എത്രയാണ് വാങ്ങേണ്ടതെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ പുതിയ കസ്റ്റമര്‍ ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജന്മമെടുത്തത്.
കാറും സൂപ്പര്‍മാര്‍ക്കറ്റും മനുഷ്യമനസ്സിന് വരുത്തുന്ന മാറ്റം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞതാണ് മാവോ സെ തുംഗിന് ശേഷമുള്ള ചൈനയുടെ വിജയത്തിന്റെ പ്രധാന കാരണം. കള്‍ച്ചറല്‍ റവല്യൂഷന്റെ പരാജയം ആ അറിവിന് വേഗത കൂട്ടി.
ഇന്ത്യയില്‍ ഇന്ന് ഒന്നര കോടി മോട്ടോര്‍ വാഹനങ്ങളുണ്ടെന്നാണ് പ്രസിദ്ധ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സ് കണക്കു വിദഗ്ദ്ധര്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ കാറുകളുടെ എണ്ണം 61 കോടി ആകുമത്രെ. അന്നേയ്ക്ക് ലോകത്തിലെ എല്ലാ ആറാമത്തെ കാറും ഇന്ത്യക്കാരന്റേതായിരിക്കും.
ഇന്ത്യ നമ്പര്‍ വണ്‍. 1000 പേര്‍ക്ക് 382 കാറ്. ചൈനയ്ക്ക് അന്ന് 363 കാറേ ഉണ്ടാകുകയുള്ളു.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും കാര്‍ഷിക മേഖല. വിതയ്‌ക്കേണ്ടും കൊയ്യേണ്ടതും എന്താണ് എന്ന് തീര്‍ച്ചപ്പെടുത്തുന്നതും അന്നേയ്ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായിരിക്കും.
Sunday, August 8, 2010
Monday, July 26, 2010
http://www.wikileaks.com/
അമേരിക്കയും പേടിക്കുന്ന 'വിക്കിലീക്ക്‌സ്'
Posted on: 26 Jul 2010
-ജോസഫ് ആന്റണി
ലോകത്തെ കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ മാത്രമല്ല, സാക്ഷാല്‍ അമേരിക്ക പോലും പേടിക്കുന്ന ഒന്നായി 'വിക്കിലീക്ക്‌സ്' മാറിയിരിക്കുന്നു. ആരും കാണാത്ത രഹസ്യരേഖകളും, ഭരണകൂടങ്ങള്‍ പുറത്തു പറയാന്‍ ഭയക്കുന്ന വിവരങ്ങളും വെളിപ്പെടുത്തികൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ വെബ്ബ്‌സൈറ്റ്. വിക്കിലീക്ക്‌സിന്റെ പൂര്‍വകാലം അറിയാവുന്നവര്‍ക്ക് പക്ഷേ, അതില്‍ അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം.

രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ അമേരിക്കയെ കഴിഞ്ഞേ ഉള്ളൂ ആരും. ലോകമെങ്ങും അമേരിക്കയുടെ ചാരശൃംലകള്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നു. രഹസ്യഏജന്റുകളും ചാരഉപഗ്രഹങ്ങളുമടക്കം നൂറുകണക്കിന് കണ്ണുകളാണ് ലോകമേലാളന് വേണ്ടി സദാസമയം തുറന്നിരിക്കുന്നത്. അങ്ങനെയുള്ള അമേരിക്കയുടെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെടുന്നു എന്നു പറഞ്ഞാല്‍....! കടുവയെ കിടുവ പിടിക്കുകയെന്ന് കേട്ടിട്ടേയുള്ളു, അതാണ് സംഭവിച്ചിരിക്കുന്നത്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിക്കിലീക്ക്‌സ്'(Wikileaks) എന്ന വെബ്‌സൈറ്റ്, അമേരിക്കയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യംചോര്‍ത്തലാണ്
നടത്തിയിരിക്കുന്നത്. 2004-2009 കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട 90,000 ലേറെ രഹസ്യരേഖകള്‍ ഒറ്റയടിക്ക് പുറത്തുവിട്ടുകൊണ്ടാണ് വിക്കിലീക്ക്‌സ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഡസണ്‍ കണക്കിന് സാധാരണക്കാര്‍ അഫ്ഗാനിസ്ഥാനില്‍ യു.എസ്.സൈനിക നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടതിന്റെ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളും, അമേരിക്ക നല്‍കുന്ന സഹായം താലിബാനെയും മറ്റും തുണയ്ക്കാന്‍ പാക്ഭരണകൂടം ഉപയോഗിക്കുന്നതിന്റെയുമൊക്കെ സ്‌തോഭജനകമായ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.
ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.

ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിക്കിലീക്ക്‌സിന് വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.
സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.
ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.
ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിക്കിലീക്ക്‌സിന് വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.
വിക്കിലീക്ക്‌സ് നിര്‍ത്തലാക്കാനും അതിന്റെ സെര്‍വറുകള്‍ പൂട്ടിക്കാനും ഇതിനകം പലരും ശ്രമിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ചൈന തുടങ്ങി പല രാജ്യങ്ങളും ജൂലിയസ് ബയര്‍ ബാങ്കുമൊക്കെ അതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാരണം, സങ്കീര്‍ണമായ വെബ്ബ്‌ഹോസ്റ്റിങ് സംവിധാനമാണ് വിക്കിലീക്ക്‌സ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏതൊക്കെ സെര്‍വറുകളാണ് വിക്കിലീക്ക്‌സിന്റേതെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു ചോദ്യവും ഉന്നയിക്കാതിരിക്കുകയും കക്ഷികളുടെ രേഖകളും വിവരങ്ങളും വിരളമായി മാത്രം സൂക്ഷിക്കുകയും ചെയ്യുന്ന 'ബുള്ളറ്റ്പ്രൂഫ്‌ഹോസ്റ്റിങ്' ('bulletproofhosting') അവലംബിക്കുന്ന സ്വീഡിഷ് കമ്പനിയായ പി.ആര്‍.ക്യുവിന്റെ സേവനവും വിക്കിലീക്ക്‌സ് തേടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുമൂലം ഏതെങ്കിലും നിയമവിരുദ്ധരേഖകള്‍ സൂക്ഷിക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുക ദുഷ്‌ക്കരമാകുന്നു. മാത്രമല്ല, യഥാര്‍ഥ വിക്കിലീക്ക്‌സ് സൈറ്റ് ലഭ്യമല്ലാതെ വന്നാല്‍ അതിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒട്ടേറെ ബദല്‍ സൈറ്റുകളും വെബ്ബിലുണ്ട്. വിക്കിലീക്ക്‌സിലേക്ക് വിവരങ്ങളും രേഖകളും സമര്‍പ്പിക്കാനും ഇത്തരം അപരസൈറ്റുകള്‍ നിലവിലുണ്ട്.
വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്).
വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്).
Wednesday, July 14, 2010
Bad habits
| ÎÜÏÞ{ßæÏ çøÞ·ßÏÞAáK ÆáÖàÜBZ | |
| - ¥¼ßÄí ¯dÌÙÞ¢ | |
| Story Dated: Friday, July 9, 2010 8:36 hrs IST | |
²ÝßÕÞAÃæÎKí ¥ùßÏÞÕáK ÉÜ ÆáÖàÜB{ᢠÉßXÄá¿øáKÄÞÃí ÎÜÏÞ{ßæÏ æºùáMJßçÜ çøÞ·ßÏÞAáKÄí. ®dÄ ²ÝßÕÞAÞX dÖÎß‚ÞÜᢠÉßçKÏᢠ¥ùßEᢠ¥ùßÏÞæÄÏᢠÈNZ ÉßLá¿øáKá ®KÄÞÃí ¯Äá ÖàÜJßæaÏᢠdÉçÄcµÄ. ÖàÜ¢ ®KÞW ÙÞÌßxí (HABIT). ¨ §¢·ïà×í ÕÞAᑚ H ÎÞxßÏÞW A BIT, ¥ÄÞÏÄí µáù‚í ¥ÕçÖ×ßAáKá. ÕàIᢠA ÎÞxßÏÞW BIT. ¥WÉ¢ çÖ×ßAáKá. B µâ¿ß ÎÞxßÏÞW IT. ÖàÜ¢ ÉßçKÏᢠçÖ×ßAáKá.
ÈæN çøÞ·ßÏÞAáK ¯Ýá ÆáÖàÜBZ ¦Æc¢ Äßøß‚ùßÏáµ.
1 æÄxÞÏ ¦ÙÞøøàÄß
2 ÕcÞÏÞÎAáùÕᢠ¥ÎßÄÎÞÏß ÕÞÙÈBæ{ ¦dÖÏßAáKÄá¢
3 ÜÙøß ©ÉçÏÞ·¢
4 ÕcÞ¼ÉøØcB{ᑚ ©WÉKBZ ÄßøæE¿áAáKÄí
5 ɸߨø ÎÜßÈàµøÃ¢
6 ØbÏ¢ ºßµßr
7 ÉßøßÎáùáA¢
1 ¦ÙÞø¢ ¦ØbÆßAáKßÜï
ÎßA ÎÜÏÞ{ßµ{ᢠÍfâ µÝßAáµÏÜï. ®BæÈæÏCßÜᢠ¥µJÞAáµÏÞÃí. ¦çøÞ·cµøÎÞÏ ¦ÙÞø¢ µÝßAáKÄáæµÞIá ÎÞdÄ¢ µÞøcÎßÜï. ÖøßÏÞÏ ØÎÏJí, ÖøßÏÞÏ øàÄßÏßW çÕâ µÝßAÞX. øáºß ¦ØbÆßAâ. ÄßøAßÈß¿ÏßW Ífâ ÕßÝáBáKÄí ²ÝßÕÞAâ. §LcÏßW ¯xÕᢠµâ¿áÄW Îޢآ µÝßAáKÕV ÉÖíºßÎÌ¢·Þ{á¢ çµø{ÕáÎÞæÃKá ÉÀÈBZ. §çMÞZ çµø{JßÈÞÏß ²KÞ¢ ØíÅÞÈ¢. ¥ùÕáÖÞܵ{ßæÜ
ÈæN çøÞ·ßÏÞAáK ¯Ýá ÆáÖàÜBZ ¦Æc¢ Äßøß‚ùßÏáµ.
1 æÄxÞÏ ¦ÙÞøøàÄß
2 ÕcÞÏÞÎAáùÕᢠ¥ÎßÄÎÞÏß ÕÞÙÈBæ{ ¦dÖÏßAáKÄá¢
3 ÜÙøß ©ÉçÏÞ·¢
4 ÕcÞ¼ÉøØcB{ᑚ ©WÉKBZ ÄßøæE¿áAáKÄí
5 ɸߨø ÎÜßÈàµøÃ¢
6 ØbÏ¢ ºßµßr
7 ÉßøßÎáùáA¢
1 ¦ÙÞø¢ ¦ØbÆßAáKßÜï
ÎßA ÎÜÏÞ{ßµ{ᢠÍfâ µÝßAáµÏÜï. ®BæÈæÏCßÜᢠ¥µJÞAáµÏÞÃí. ¦çøÞ·cµøÎÞÏ ¦ÙÞø¢ µÝßAáKÄáæµÞIá ÎÞdÄ¢ µÞøcÎßÜï. ÖøßÏÞÏ ØÎÏJí, ÖøßÏÞÏ øàÄßÏßW çÕâ µÝßAÞX. øáºß ¦ØbÆßAâ. ÄßøAßÈß¿ÏßW Ífâ ÕßÝáBáKÄí ²ÝßÕÞAâ. §LcÏßW ¯xÕᢠµâ¿áÄW Îޢآ µÝßAáKÕV ÉÖíºßÎÌ¢·Þ{á¢ çµø{ÕáÎÞæÃKá ÉÀÈBZ. §çMÞZ çµø{JßÈÞÏß ²KÞ¢ ØíÅÞÈ¢. ¥ùÕáÖÞܵ{ßæÜ
ÖáºßÄbÎßÜïÞÏíÎÎâÜ¢ ÎޢؼÈcçøÞ·BZ ¯xÕᢠµâ¿áÄW ÌÞÇßAáKÄᢠ¨ øIá Ø¢ØíÅÞÈAÞæøÏÞÃí. ØÆcµ{áæ¿ ®H¢ µâ¿ßÏçMÞZ, ÕßÖAÞæÄ µÝßAÞX ÈNZ ÈßVÌtßÄøÞµáKá. ÉßæK, ÉßùKÞZ, ÕßÕÞÙ ÕÞV×ßµ¢, ¥ÕÞVÁí µßGßÏÄßÈí... ¥BæÈ ®dÄçÏÞ ÉøßÉÞ¿ßµ{áæ¿ çÉøßÜÞÃí ÆßÕØ¢ ÉÜÄÕà ÎÇáøÕᢠæµÞÝáMᢠ¥ÕßºÞøßÄÎÞÏß ÖøàøJßæÜJáKÄí. §BæÈ dµÎÎßÜïÞæÄ ¦ÙÞø¢ µÝßAáKÄᢠÄàV‚ÏÞÏᢠÈßÏdLßAâ.
¾ÞX æÕ¼ßçxùßÏÈÞÃí ®Kí ¥ÍßÎÞÈçJÞæ¿ ÉÜøá¢ ÉùÏÞùáIí. ®KÞW, çÈÞYæÕ¼í èºÈàØí ÕßÍÕB{áæ¿ ¥çÄ çºøáÕÏßW ÎÞVÆÕÕᢠøáºßÏᢠµâGáK ¥¼ßçÈÞçÎÞçGÞ, æÕH, æÈ‡í, ®KßÕæÏÜïÞ¢ æÎÈáÕßW µÏùßAâ¿ßÏçÄÞæ¿ æÕ¼ßçxùßÏX ÍfÃJßæa Èz µáùEá. çÈÞYæÕ¼ßæa Æâ×cBZ ¯æùAáçù ØØcÞÙÞøJßÜáÎÞÏß. µà¿ÈÞÖßÈß dÉçÏÞ·ß‚ É‚Aùßµ{ᢠÉÝÕV·B{ᢠøÞØÕ{dÉçÏÞ·B{ᢠµÞXØùßæa çÄÞÄí µâGß. æµÞÝáMí ÍfÃJßW µâ¿ßÏçÄÞæ¿ æÉÞHJ¿ß, dÉçÎÙ¢, øµíÄÞÄߨNVÆ¢, ¥VÌáÆ¢ ®KßÕÏᢠµâ¿ß.æÉÞçùÞG ®K ÏÞæÄÞøá ·áÃÕáÎßÜïÞJ ÕßÍÕÎÞÃí §çMÞZ ÎÜÏÞ{ßµ{áæ¿ çÆÖàÏÍfâ. ÕßÖMá ÎÞùáæÎçKÏáUâ, æÉÞçùÞGÏßW ÈÞøßæa ¥¢Ö¢ çÉÞÜáÎßÜï. µEßêÉÏV, µMêÎàXµùß, ÉáGíêµ¿Ü Äá¿BßÏ çµÞ¢ÌßçÈ×ÈáµZ ÈÜïÄÞÃí. dÉçÎÙØÞÇcÏáUÕV µM µÝßAáKÄá ÈÜïÄÜï. ºáÕK §ù‚ß, çµÞÝßÎáGÏáæ¿ ÎEAøá, ©Mí, ¥‚ÞùáµZ §ÕÏáæ¿ ©ÉçÏÞ·¢ ¥ÎßÄÎÞµáKÄᢠçøÞ·JßçÜAÞÃá ÈÏßAáKÄí.
ÎÜÏÞ{ßÏáæ¿ ¼àÕßÄèÖÜßÏßW ÈÜï ¦ÙÞø¢ ÄßøæE¿áAÞX ®{áM ÕÝß ÍfÃæJ ÎâKÞÏß Äø¢ ÄßøßAáKÄÞÃí.
1 ÏçÅ×í¿¢ µÝßAÞÕáKÄí: §ÜAùßµZ
2 µÝßÕÄᢠ²ÝßÕÞçAIÄí: ÎÇáøÕᢠæÈ‡á¢ çºVJáIÞAáK ÉÜÙÞøBZ, ÉFØÞø, ÖVAø, ÉÞÈß, çÄX Äá¿BßÏÕ.
3 ÈßÏdLßÄ ¥{ÕßW µÝßAÞÕáKÕ: ¥øß, ç·ÞÄOí, µßÝBáÕV·BZ, ÉÏV ÕV·BZ, Îrc¢, Îޢآ, ÎáG, ÉÞW Äá¿BßÏÕ.
¦çøÞ·cµøÎÞÏ Ífâ µÝß‚Äá æµÞIá ÎÞdÄ¢ µÞøcÎßÜï. ¥Äá ÖøßÏÞÏ ØÎÏJá µÝßAâ. øÞÕßÜæJ ¦ÙÞø¢ 7.30 Èí, ©‚Ífâ ²øá ÎÃßAí, ¥JÞÝ¢ èÕµßGí ¯ÝßÈí ®KÄá ÈÜï ØÎÏdµÎÎÞÃí. §Äá dÉÞÕVJßµÎÞAÞX dÉÏÞØÎáUÕV ÆßÕØÕᢠµãÄcÎÞÏß ÉÞÜßAÞÕáK ØÎÏ¢ ÄßøæE¿áAáµ. ³çøÞ çÈøæJ ¦ÙÞøJßÈá ÉÄßÕá ØÎÏÎáæICßW ¦ ØÎÏJá ÆÙÈøØ¢ ©WÉÞÆßMßAæM¿á¢. ÈKÞÏß ÕßÖAáµÏᢠ溇á¢. øIá Ífà çÈøJßÈß¿ÏßÜáU èÆV¸c¢ µâ¿áKÄÞÃá ÈÜïÄí. ¨ §¿çÕ{ µáùEÞW ¦ÎÞÖÏJßÈí ¥Çßµ ç¼ÞÜßæºç‡Iß Õøá¢. ÌáçË ÍfÃØdOÆÞÏ¢ ÎæxÞøá ÕßÜïX, ÕßÕßÇÄø¢ ¦ÙÞø¢ ¥{ÕùßÏÞæÄ ²øáÉÞ¿á µÝßAᢠ®KÄÞÃí dÉÇÞÈ dÉÖíÈ¢.
¾ÞX æÕ¼ßçxùßÏÈÞÃí ®Kí ¥ÍßÎÞÈçJÞæ¿ ÉÜøá¢ ÉùÏÞùáIí. ®KÞW, çÈÞYæÕ¼í èºÈàØí ÕßÍÕB{áæ¿ ¥çÄ çºøáÕÏßW ÎÞVÆÕÕᢠøáºßÏᢠµâGáK ¥¼ßçÈÞçÎÞçGÞ, æÕH, æÈ‡í, ®KßÕæÏÜïÞ¢ æÎÈáÕßW µÏùßAâ¿ßÏçÄÞæ¿ æÕ¼ßçxùßÏX ÍfÃJßæa Èz µáùEá. çÈÞYæÕ¼ßæa Æâ×cBZ ¯æùAáçù ØØcÞÙÞøJßÜáÎÞÏß. µà¿ÈÞÖßÈß dÉçÏÞ·ß‚ É‚Aùßµ{ᢠÉÝÕV·B{ᢠøÞØÕ{dÉçÏÞ·B{ᢠµÞXØùßæa çÄÞÄí µâGß. æµÞÝáMí ÍfÃJßW µâ¿ßÏçÄÞæ¿ æÉÞHJ¿ß, dÉçÎÙ¢, øµíÄÞÄߨNVÆ¢, ¥VÌáÆ¢ ®KßÕÏᢠµâ¿ß.æÉÞçùÞG ®K ÏÞæÄÞøá ·áÃÕáÎßÜïÞJ ÕßÍÕÎÞÃí §çMÞZ ÎÜÏÞ{ßµ{áæ¿ çÆÖàÏÍfâ. ÕßÖMá ÎÞùáæÎçKÏáUâ, æÉÞçùÞGÏßW ÈÞøßæa ¥¢Ö¢ çÉÞÜáÎßÜï. µEßêÉÏV, µMêÎàXµùß, ÉáGíêµ¿Ü Äá¿BßÏ çµÞ¢ÌßçÈ×ÈáµZ ÈÜïÄÞÃí. dÉçÎÙØÞÇcÏáUÕV µM µÝßAáKÄá ÈÜïÄÜï. ºáÕK §ù‚ß, çµÞÝßÎáGÏáæ¿ ÎEAøá, ©Mí, ¥‚ÞùáµZ §ÕÏáæ¿ ©ÉçÏÞ·¢ ¥ÎßÄÎÞµáKÄᢠçøÞ·JßçÜAÞÃá ÈÏßAáKÄí.
ÎÜÏÞ{ßÏáæ¿ ¼àÕßÄèÖÜßÏßW ÈÜï ¦ÙÞø¢ ÄßøæE¿áAÞX ®{áM ÕÝß ÍfÃæJ ÎâKÞÏß Äø¢ ÄßøßAáKÄÞÃí.
1 ÏçÅ×í¿¢ µÝßAÞÕáKÄí: §ÜAùßµZ
2 µÝßÕÄᢠ²ÝßÕÞçAIÄí: ÎÇáøÕᢠæÈ‡á¢ çºVJáIÞAáK ÉÜÙÞøBZ, ÉFØÞø, ÖVAø, ÉÞÈß, çÄX Äá¿BßÏÕ.
3 ÈßÏdLßÄ ¥{ÕßW µÝßAÞÕáKÕ: ¥øß, ç·ÞÄOí, µßÝBáÕV·BZ, ÉÏV ÕV·BZ, Îrc¢, Îޢآ, ÎáG, ÉÞW Äá¿BßÏÕ.
¦çøÞ·cµøÎÞÏ Ífâ µÝß‚Äá æµÞIá ÎÞdÄ¢ µÞøcÎßÜï. ¥Äá ÖøßÏÞÏ ØÎÏJá µÝßAâ. øÞÕßÜæJ ¦ÙÞø¢ 7.30 Èí, ©‚Ífâ ²øá ÎÃßAí, ¥JÞÝ¢ èÕµßGí ¯ÝßÈí ®KÄá ÈÜï ØÎÏdµÎÎÞÃí. §Äá dÉÞÕVJßµÎÞAÞX dÉÏÞØÎáUÕV ÆßÕØÕᢠµãÄcÎÞÏß ÉÞÜßAÞÕáK ØÎÏ¢ ÄßøæE¿áAáµ. ³çøÞ çÈøæJ ¦ÙÞøJßÈá ÉÄßÕá ØÎÏÎáæICßW ¦ ØÎÏJá ÆÙÈøØ¢ ©WÉÞÆßMßAæM¿á¢. ÈKÞÏß ÕßÖAáµÏᢠ溇á¢. øIá Ífà çÈøJßÈß¿ÏßÜáU èÆV¸c¢ µâ¿áKÄÞÃá ÈÜïÄí. ¨ §¿çÕ{ µáùEÞW ¦ÎÞÖÏJßÈí ¥Çßµ ç¼ÞÜßæºç‡Iß Õøá¢. ÌáçË ÍfÃØdOÆÞÏ¢ ÎæxÞøá ÕßÜïX, ÕßÕßÇÄø¢ ¦ÙÞø¢ ¥{ÕùßÏÞæÄ ²øáÉÞ¿á µÝßAᢠ®KÄÞÃí dÉÇÞÈ dÉÖíÈ¢.
¦ÙÞø¢ ØÞÕÇÞÈ¢ ºÕ‚ø‚í ¦ØbÆß‚á µÝßAáKÄßÈᢠÌáçË Ä¿ØÎÞÏßGáIí. ÕH¢ ÕÏíAÞÄßøßAÞX Ífâ µÝßAÞÄßøßAáK ¥ÕØíÅ µìÎÞøAÞVAß¿ÏßW µâ¿áKáIí. §Äí ¦çøÞ·c dÉÖíÈBZAá ÕÝßæÄ{ßAá¢.
2 ÕcÞÏÞ΢ æº‡ÞæÄ
¥øµßçÜÞÎàxV çÉÞÜᢠȿAÞX ÎÜÏÞ{ßµZAá οßÏÞÃí. ¥ÄßÈá çÉÞÜᢠÕÞÙÈ¢ çÕâ. ɿߵZ µÏùßÜï. ²øá ÈßÜ Îáµ{ßçÜAá çÉÞµÞÈᢠÜßËíxí çÕâ. §JøJßÜáU ÕcÞÏÞÎÎßÜïÞJ ¼àÕßÄèÖÜß ÈNæ{ çøÞ·B{ßçÜAá æÉæGKá ÄUßÕß¿áKá. µÜÞÜÏB{ßW èÌAí, ÕßÉïÕ¢ çÉÞæÜ É¿VKçMÞZ ÏáÕÄbæJ æÎÞJÎÞÏß ÆáVçÎÆØí É߿ߵâ¿ß. ¿ßÕß §øáKá µÞÃáK ÖàÜ¢ ÎÞùß, µß¿KáµÞÃÜÞÏß. §Äá µHßÈá ÎÞdÄÎÜï, æØVÕßAW ØíçÉÞIßçÜÞØßØí ®K çøÞ·ÞÕØíÅÏíAᢠµÞøÃÎÞÏß. ÈÞWÉJFá ÎßÈßxí È¿MÞÃí ¯xÕᢠÈÜï ÕcÞÏÞ΢ ®KÄá ÎßAÕVAᢠ¥ùßÏÞ¢. ÉÜøá¢ È¿J¢ Äá¿Bß ÆßÕØBZAáUßW ¦ ÕcÞÏÞ΢ ÈßVJá¢. ÕcÞÏÞ΢ 溇ÞÄßøßAÞX ÈßØÞøµÞøÃBZ µæIJá¢, ÎÝ, ØÎÏAáùÕí, ÖøàøçÕÆÈ... ®KÞW, Î¿ß µâ¿ÞæÄ ÕcÞÏÞ΢ æºÏíÄÞW ÖøàøJᑚ ¥ÎßÄæµÞÝáMí µJß‚á µ{ÏÞ¢.
ÕcÞÏÞÎJßÈí µÞÜÞÕØíÅ Ä¿ØÎáIÞAáçOÞZ È¿J¢ ÕàGßÈáUßÜÞAÞ¢. §ÄßÈá ÕßÖÞÜÎÞÏ ØíÅÜ¢ çÕÃæÎKßÜï. ²çøØíÅÞÈJá ÈßKá È¿J¢ çÉÞæÜ èµµÞÜáµZ ºÜßMß‚ÞW ÎÄß. §ÄßÈí ÎÞV‚ß¹í ®Kí ÉùÏá¢. èµµZ Îáµ{ßçÜAᢠÕÖB{ßçÜAᢠÉÜÄÕà ºÜßMßAáµ, µÞÜáµZ οAáµÏᢠÈßÕVJáµÏᢠ溇áµ. dÉÞÏJßÈᢠÖÞøàøßµÌáißÎáGáµZAÈáØøß‚í §ÄßW ÕcÄcÞØBZ ÕøáJÞ¢. È¿AáçOÞZ 溇áKÄáçÉÞæÜ ÕÞ¢¥Éí ¦Ïß dµçÎà çÕ·Ä µâGÞÕáKÄÞÃí. µÝßÕÄᢠçµÞYdµàxí dÉÄÜJßW ÎÞV‚ß¹í æº‡øáÄí. ÈßÜJí ²øá ùÌV ÎÞxí §GçÖ×¢ ÕcÞÏÞ΢ 溇áµ.
3 ÜÙøß Éß¿ßÎáùáAáKá
çµø{ÞØí Üì ¥ËÏV ÕßJí ¦WAçÙÞZ ®K ÄÜæAGßW ÌßÌßØß ÈcâØí ºÞÈÜßW ÕÞVJ ÕKçÄÞæ¿ ÎÜÏÞ{ßÏáæ¿ ÎÆcÉÞÈçdÉ΢ çÜÞµ¢ ÎáÝáÕX ºV‚ÏÞÏÄÞÃí. ØVAÞøßÈí ¯xÕᢠµâ¿áÄW ÕøáÎÞÈ¢ ÎÆcJßÜâæ¿ çÈ¿ßæAÞ¿áAáK Ø¢ØíÅÞÈæÎKÞÏßøáKá çµø{JßÈá µßGßÏ ÕßçÖ×â. µÝßE dµßØíÎØí ØàØÃßW ÎÜÏÞ{ß µá¿ß‚Äí 44.3 çµÞ¿ßÏáæ¿ ÎÆcÎÞÃí. ÄçÜÕV×¢ §çÄ ØàØÃßÜáU ÎÆcÕßWMÈçÏAÞZ 26.9 ÖÄÎÞÈ¢ ÕVÇÈ. ÎÆcÕßWÉÈ ¨ øàÄßÏßW ÉáçøÞ·Îß‚ÞW ÌßçÕçù¼í çµÞVMçù׿a 2009/2010 ÕßxáÕøÕí 5300 çµÞ¿ßÏÞµáæÎKÞÃá µÃAÞAáKÄí. ²øá øÞØdÉdµßÏÏáæ¿ÏᢠØÙÞÏÎßÜïÞæÄ çÈøßGá øµíÄJßçÜAá µ¿Ká æºÜïÞX ÎÆcJßÈá µÝßÏá¢. ²øÞZ µá¿ßAáKÄßæa 20 ÖÄÎÞÈ¢ ÎÆc¢ ¦ÎÞÖÏJßW ÈßKá çÈøßGá øµíÄJßçÜAá ÕÜßæ‚¿áAáçOÞZ ÌÞAß æºùáµá¿ÜßW ÈßKá øµíÄJßçÜAá µ¿AáKá.
ÎÆc¢ µÝßAáçOÞZ æÄÞ¿áK ¥‚ÞV, ÕùæÉÞøß, ØíÈÞµíØí ®KßÕ æµÞ{Øíçd¿ÞZ ¥ÎßÄÎÞÏß µâGáKÕÏÞÃí. ØíÅßøÎÞÏß ÎÆcÉßAáKÕøáæ¿ ¥KÈÞ{JßÜᢠ¦ÎÞÖÏJßÜᢠdÕÃBZ ©IÞµá¢. ÎÆcJᑚ Õß×Þ¢Ö¢ µø{ßW ¥¿ßEá µâ¿áçOÞZ ÄÜç‚ÞùßÈí ¥ÄcÞÕÖcÎÞÏ ·ïâçAÞØßæa ÜÍcÄÏᢠdÉÕVJÈÕᢠµáùÏáKá. Ä{V‚, ÌÜfÏ¢, ÄÜçÕÆÈ, ÎÞwc¢ ®KßÕ ¥ÈLøËÜ¢. ÉÞXdµßÏÞØí d·sßµ{áæ¿ dÉÕVJÈJßÈá¢ ÎÆc¢ Ä¿ØÎÞµÞ¢. dÉÄßçøÞÇçÖ×ß È×í¿æM¿Þ¢. µø{ßæa dÉÕVJÈ¢ ÎwàÍÕßAáçOÞZ ÎEMßJÎáIÞµÞ¢. ¦ÎÞÖÏJßçÈÞ¿á çºVKáU øµíÄAáÝÜáµZ æÉÞGÞÈᢠØÞÇcÄÏáIí. ÎÆcÉzÞøßW ËÞxßÜßÕV ®K µøZ çøÞ·ÎáIÞµÞ¢. ®KÞW ÎÆcÉÞÈ¢ ÎÞdÄÎÜï ËÞxßÜßÕùßÈá µÞøÃ¢. æµÞÝáMáµâ¿ßÏ Ífâ, ¥ÎßÄÕH¢ Äá¿BßÏÕÏᢠËÞxßÜßÕV, ÜßÕV ØßçùÞØßØí Äá¿BßÏ µøZ çøÞ·BZAá ÕÝßæÏÞøáAáKáIí.
ÉáµÕÜßÏᢠÕÞÏᑚ ¥VÌáÆÕá¢
ÉáµÕÜß ÖàÜ¢ µáùæECßÜᢠÉÞXÎØÞÜÏáæ¿ ©ÉçÏÞ·¢ µâ¿ß. ÕÞÏᑚ µÞXØùßÈá ÎáçKÞ¿ßÏÞÏ ³ùW ØÌíÎcâAØí èËçdÌÞØßØí µâ¿áÄÜÞÏß µìÎÞødÉÞÏAÞøßÜᢠµIáÕøáKá. dµçÎà ÜâçA ÉïÞAßÏ ®K ¥¿áJ ¸GJßçÜAá ÈàBß ¥Äí ¥VÌáÆÎÞÏß ÎÞùáKá. ÈÞÕßÈ¿ßÏßW ÕÏíAáK ÄøJßÜáU ÉÞXÎØÞÜÏßW ·ïÞØßæa ÄøßµZ ¥¿BßÏßGáIí. ¨ ÄøßµZ ÈÞÕßÈ¿ßÏßW ©IÞµáK ØâfíÎÎÞÏ ÎáùßÕßWAâ¿ß øµíÄJßçÜAí §Äßæa ¥¢ÖBZ ¥ÄßçÕ·¢ É¿øáKá.
2 ÕcÞÏÞ΢ æº‡ÞæÄ
¥øµßçÜÞÎàxV çÉÞÜᢠȿAÞX ÎÜÏÞ{ßµZAá οßÏÞÃí. ¥ÄßÈá çÉÞÜᢠÕÞÙÈ¢ çÕâ. ɿߵZ µÏùßÜï. ²øá ÈßÜ Îáµ{ßçÜAá çÉÞµÞÈᢠÜßËíxí çÕâ. §JøJßÜáU ÕcÞÏÞÎÎßÜïÞJ ¼àÕßÄèÖÜß ÈNæ{ çøÞ·B{ßçÜAá æÉæGKá ÄUßÕß¿áKá. µÜÞÜÏB{ßW èÌAí, ÕßÉïÕ¢ çÉÞæÜ É¿VKçMÞZ ÏáÕÄbæJ æÎÞJÎÞÏß ÆáVçÎÆØí É߿ߵâ¿ß. ¿ßÕß §øáKá µÞÃáK ÖàÜ¢ ÎÞùß, µß¿KáµÞÃÜÞÏß. §Äá µHßÈá ÎÞdÄÎÜï, æØVÕßAW ØíçÉÞIßçÜÞØßØí ®K çøÞ·ÞÕØíÅÏíAᢠµÞøÃÎÞÏß. ÈÞWÉJFá ÎßÈßxí È¿MÞÃí ¯xÕᢠÈÜï ÕcÞÏÞ΢ ®KÄá ÎßAÕVAᢠ¥ùßÏÞ¢. ÉÜøá¢ È¿J¢ Äá¿Bß ÆßÕØBZAáUßW ¦ ÕcÞÏÞ΢ ÈßVJá¢. ÕcÞÏÞ΢ 溇ÞÄßøßAÞX ÈßØÞøµÞøÃBZ µæIJá¢, ÎÝ, ØÎÏAáùÕí, ÖøàøçÕÆÈ... ®KÞW, Î¿ß µâ¿ÞæÄ ÕcÞÏÞ΢ æºÏíÄÞW ÖøàøJᑚ ¥ÎßÄæµÞÝáMí µJß‚á µ{ÏÞ¢.
ÕcÞÏÞÎJßÈí µÞÜÞÕØíÅ Ä¿ØÎáIÞAáçOÞZ È¿J¢ ÕàGßÈáUßÜÞAÞ¢. §ÄßÈá ÕßÖÞÜÎÞÏ ØíÅÜ¢ çÕÃæÎKßÜï. ²çøØíÅÞÈJá ÈßKá È¿J¢ çÉÞæÜ èµµÞÜáµZ ºÜßMß‚ÞW ÎÄß. §ÄßÈí ÎÞV‚ß¹í ®Kí ÉùÏá¢. èµµZ Îáµ{ßçÜAᢠÕÖB{ßçÜAᢠÉÜÄÕà ºÜßMßAáµ, µÞÜáµZ οAáµÏᢠÈßÕVJáµÏᢠ溇áµ. dÉÞÏJßÈᢠÖÞøàøßµÌáißÎáGáµZAÈáØøß‚í §ÄßW ÕcÄcÞØBZ ÕøáJÞ¢. È¿AáçOÞZ 溇áKÄáçÉÞæÜ ÕÞ¢¥Éí ¦Ïß dµçÎà çÕ·Ä µâGÞÕáKÄÞÃí. µÝßÕÄᢠçµÞYdµàxí dÉÄÜJßW ÎÞV‚ß¹í æº‡øáÄí. ÈßÜJí ²øá ùÌV ÎÞxí §GçÖ×¢ ÕcÞÏÞ΢ 溇áµ.
3 ÜÙøß Éß¿ßÎáùáAáKá
çµø{ÞØí Üì ¥ËÏV ÕßJí ¦WAçÙÞZ ®K ÄÜæAGßW ÌßÌßØß ÈcâØí ºÞÈÜßW ÕÞVJ ÕKçÄÞæ¿ ÎÜÏÞ{ßÏáæ¿ ÎÆcÉÞÈçdÉ΢ çÜÞµ¢ ÎáÝáÕX ºV‚ÏÞÏÄÞÃí. ØVAÞøßÈí ¯xÕᢠµâ¿áÄW ÕøáÎÞÈ¢ ÎÆcJßÜâæ¿ çÈ¿ßæAÞ¿áAáK Ø¢ØíÅÞÈæÎKÞÏßøáKá çµø{JßÈá µßGßÏ ÕßçÖ×â. µÝßE dµßØíÎØí ØàØÃßW ÎÜÏÞ{ß µá¿ß‚Äí 44.3 çµÞ¿ßÏáæ¿ ÎÆcÎÞÃí. ÄçÜÕV×¢ §çÄ ØàØÃßÜáU ÎÆcÕßWMÈçÏAÞZ 26.9 ÖÄÎÞÈ¢ ÕVÇÈ. ÎÆcÕßWÉÈ ¨ øàÄßÏßW ÉáçøÞ·Îß‚ÞW ÌßçÕçù¼í çµÞVMçù׿a 2009/2010 ÕßxáÕøÕí 5300 çµÞ¿ßÏÞµáæÎKÞÃá µÃAÞAáKÄí. ²øá øÞØdÉdµßÏÏáæ¿ÏᢠØÙÞÏÎßÜïÞæÄ çÈøßGá øµíÄJßçÜAá µ¿Ká æºÜïÞX ÎÆcJßÈá µÝßÏá¢. ²øÞZ µá¿ßAáKÄßæa 20 ÖÄÎÞÈ¢ ÎÆc¢ ¦ÎÞÖÏJßW ÈßKá çÈøßGá øµíÄJßçÜAá ÕÜßæ‚¿áAáçOÞZ ÌÞAß æºùáµá¿ÜßW ÈßKá øµíÄJßçÜAá µ¿AáKá.
ÎÆc¢ µÝßAáçOÞZ æÄÞ¿áK ¥‚ÞV, ÕùæÉÞøß, ØíÈÞµíØí ®KßÕ æµÞ{Øíçd¿ÞZ ¥ÎßÄÎÞÏß µâGáKÕÏÞÃí. ØíÅßøÎÞÏß ÎÆcÉßAáKÕøáæ¿ ¥KÈÞ{JßÜᢠ¦ÎÞÖÏJßÜᢠdÕÃBZ ©IÞµá¢. ÎÆcJᑚ Õß×Þ¢Ö¢ µø{ßW ¥¿ßEá µâ¿áçOÞZ ÄÜç‚ÞùßÈí ¥ÄcÞÕÖcÎÞÏ ·ïâçAÞØßæa ÜÍcÄÏᢠdÉÕVJÈÕᢠµáùÏáKá. Ä{V‚, ÌÜfÏ¢, ÄÜçÕÆÈ, ÎÞwc¢ ®KßÕ ¥ÈLøËÜ¢. ÉÞXdµßÏÞØí d·sßµ{áæ¿ dÉÕVJÈJßÈá¢ ÎÆc¢ Ä¿ØÎÞµÞ¢. dÉÄßçøÞÇçÖ×ß È×í¿æM¿Þ¢. µø{ßæa dÉÕVJÈ¢ ÎwàÍÕßAáçOÞZ ÎEMßJÎáIÞµÞ¢. ¦ÎÞÖÏJßçÈÞ¿á çºVKáU øµíÄAáÝÜáµZ æÉÞGÞÈᢠØÞÇcÄÏáIí. ÎÆcÉzÞøßW ËÞxßÜßÕV ®K µøZ çøÞ·ÎáIÞµÞ¢. ®KÞW ÎÆcÉÞÈ¢ ÎÞdÄÎÜï ËÞxßÜßÕùßÈá µÞøÃ¢. æµÞÝáMáµâ¿ßÏ Ífâ, ¥ÎßÄÕH¢ Äá¿BßÏÕÏᢠËÞxßÜßÕV, ÜßÕV ØßçùÞØßØí Äá¿BßÏ µøZ çøÞ·BZAá ÕÝßæÏÞøáAáKáIí.
ÉáµÕÜßÏᢠÕÞÏᑚ ¥VÌáÆÕá¢
ÉáµÕÜß ÖàÜ¢ µáùæECßÜᢠÉÞXÎØÞÜÏáæ¿ ©ÉçÏÞ·¢ µâ¿ß. ÕÞÏᑚ µÞXØùßÈá ÎáçKÞ¿ßÏÞÏ ³ùW ØÌíÎcâAØí èËçdÌÞØßØí µâ¿áÄÜÞÏß µìÎÞødÉÞÏAÞøßÜᢠµIáÕøáKá. dµçÎà ÜâçA ÉïÞAßÏ ®K ¥¿áJ ¸GJßçÜAá ÈàBß ¥Äí ¥VÌáÆÎÞÏß ÎÞùáKá. ÈÞÕßÈ¿ßÏßW ÕÏíAáK ÄøJßÜáU ÉÞXÎØÞÜÏßW ·ïÞØßæa ÄøßµZ ¥¿BßÏßGáIí. ¨ ÄøßµZ ÈÞÕßÈ¿ßÏßW ©IÞµáK ØâfíÎÎÞÏ ÎáùßÕßWAâ¿ß øµíÄJßçÜAí §Äßæa ¥¢ÖBZ ¥ÄßçÕ·¢ É¿øáKá.
æÉæGKá ÜÙøß µßGáKá. ¦ÝíØÈßµí, èÙçdÁÞ µÞVÌY Äá¿BßÏ Õß×ÕØíÄáA{ᢠÉÞXÎØÞÜÏßW ¥¿BßÏßGáUÄÞÏß ÉÀÈB{ßW µæIJß. ÉÞXÎØÞÜÏáæ¿ÏᢠÎxᢠÈßçøÞÇÈ¢ ÕÜßÏ dÉçÏ޼Ȣ 溇áKßÜï. §ÕÏáæ¿ Æâ×c ÕÖBæ{Aáùß‚í ¼ÈBZAß¿ÏßW ¥ÕçÌÞÇ¢ Õ{VJáµÏÞÃá dÉÇÞÈ¢. ÉÞXÎØÞÜÏᢠÎxá ÉáµÏßÜ ©WÉKB{á¢ ÕøáJáK µÞXØùßæa ÍàµøÄ, ºßdÄB{ßÜâæ¿ÏᢠØíè{Áí ç×Þµ{ßÜâæ¿ÏᢠµÞÃß‚í ¼ÈBæ{ çÌÞÇÕWµøßAáµÏÞÃí ¯xÕᢠdÉÞçÏÞ·ßµÎÞÏ ÕÝß.
4 ÖáºßÄbAáùÕí
ºßAX·áÈßÏ, æÁCßMÈß, ¼MÞX¼bø¢ Äá¿BßÏÕæÏÜïÞ¢ ÈNáAøßµßæÜJßÏÄí ÕcµíÄßÖáºßÄbJßæaÏá¢ ÉøßØøÖáºßÄbJßæaÏᢠµáùÕÞÃí. ÎÞÜßÈc¢ ÕÜßæ‚ùßÏáµ ®KÄá ÎßAÕøá¢ ÖàÜÎÞAßÏÄÞÃí ¥¿ßØíÅÞÈÉøÎÞÏ dÉÖíÈ¢. ¥ÜfcÎÞÏß ÕÜßæ‚ùßÏáK ²øá ºßøGÏßW ®dÄ æµÞÄáµáµZ ¼ÈßAá¢. ¥øÏßFá æÕUæÎCßÜᢠæµGßAß¿KÞW 300 æµÞÄáµáµæ{CßÜᢠ©IÞµÞ¢. ²øá æÉYæµÞÄáµí ²øá ØÎÏ¢ 500 ÎáGµZ ÕæøÏß¿á¢. ²øá æµÞÄáµß¿áK ÖøÞÖøß ÎáGÏáæ¿ ®H¢ 300 ®KÞÃá µÃAÞAßÏßGáUÄí. ¥øÏßFá æÕUæÎCßÜáÎáæICßW ¨Áߨí ÕV·JßWæÉG æµÞÄáµáµZAí ÎáGÏß¿ÞX µÝßÏá¢. ÈÞÜá ÆßÕØçJAí ¨ æÕU¢ ÎùßEáçÉÞÏßæÜïCßW ¥Äá ÜÞVÕÏᢠÉcâMÏáæÎÞæAÏÞÏß Îâ{ßMùAáK æµÞÄáµáµ{áÎÞµá¢.
ºßÜ µÞøcBZ dÖißAÞ¢
D æÕU¢ æµGßAß¿AáKÄí ²ÝßÕÞAáµ
D ¥ÝáAá ºÞÜáµ{ÞÃí æµÞÄáµáµZ æÉxáæÉøáµáK çµdw¢. ÉïÞØíxßAᢠµáMßµ{áÎÞÃí ÎÜßȼÜJßæa ²ÝáAí Ä¿ÏáK dÉÇÞÈ ØÞÇÈBZ. §Õ ¥ÜfcÎÞÏß ®ùßÏøáÄí.
D ÕàGᑚ Öái¼Ü ¿ÞCí æµÞÄáµí µ¿AÞæÄ ¥¿‚á Øâf߂߿ÜïCßW ÜçfÞÉÜf¢ æµÞÄáµáµ{áæ¿ Õ{VJW çµdwÎÞÕáÎÄí.
D Õà¿ßæa ØYç×Áí, æ¿ùØí Äá¿BßÏ ØíÅÜB{ßW æÕU¢ æµGßÈßWAÞX ¥ÈáÕÆßAøáÄí.
D ÎáxçJæAùßÏáK ºßøG, ¿ÏV, ÎáGçJÞ¿í, ùÌVÉÞW çÖ~øßAáK ºßøG Äá¿BßÏÕÏßæÜÞæA æÕU¢ æµGßÈßKá æµÞÄáµá Õ{øÞ¢.
D Õà¿áµ{ßW ÈßKáU ÎÞÜßÈcJßæa ¥{Õá µáùEÞW ÎÞÜßÈcÈßVÎÞV¼È¢ ®{áMÎÞÕá¢. ÎÞÜßÈc¢ ÈßVÎÞV¼È¢ 溇áµÏᢠ²M¢ ÉÞºµÕÞĵ¢, Õ{ÈßVÎÞâ Äá¿BßÏÕÏßÜâæ¿ dÉçÏÞ¼ÈdÉÆÎÞAáµÏᢠ溇ޢ.
D ÌçÏÞ·cÞØíÉïÞXùí, ÎHßøµçOÞØíxí Äá¿BßÏÕÏßÜâæ¿ ÎÞÜßÈcæJ ØOJÞAß ÎÞxÞ¢.
5 ÕÝßæÄxßAᢠÕcÞ¼ÉøØc¢
æÈxß ÕßÏVAÞæÄ Éâ, ®dÄÏᢠçÕ·JßW çøÞ·¢ ÎÞùáµ. ¨ øIá µÞøcB{ßÜᢠ®dÄ ¦{áµZAá È×í¿Bç{Þ ¥Éµ¿Bç{Þ ©IÞÏÞÜᢠÈNZ ÉÞÀ¢ ÉÀßAßÜï. ÎÞxÞÈÞµÞJ ÆáÖàÜÎÞÏß ¥Äá ÎÜÏÞ{ßµâæ¿æAÞIá È¿AáKá. æÉÞA¢ µâGÞX, ÕH¢ µáùÏíAÞX, èÜ¢·ßµçÖ×ß µâGÞX, Îxá ÎøáKáµ{ßÜïÞæÄ çøÞ·¢ ÎÞxáK ²xÎâÜßµZ... ¥BæÈ ®æLÜïÞ¢ ÉøØcB{ᑚ ©WÉKB{ÞÃí ÉÜøá¢ Éøàfß‚í ¥Éµ¿B{ßWæM¿áKÄí. dÉçÄcµÄø¢ ¥¿ßÕØídÄ¢ Çøß‚ÞW ¥Äᑚ §XdËÞæùÁí øÖíÎßµ{áæ¿ ØFÞø¢ ÕÝß øµíÄdÉÕÞÙÕᢠ©ÃVÕᢠµâGáæÎK æ¿ÜßÎÞVAxß¹í ÉøØcBZ µIá Éâ æºÜÕÞAáKÕV çÉÞÜᢠÈNáæ¿ ÈÞGßÜáIí. ØVÕçøÞ·Ø¢ÙÞøßÏÞÏ µß¿Aµ{ᢠÕßÉÃßÏßW ÕßWAæM¿áKá. ÖØídÄdµßÏæµÞIá ÎÞdÄ¢ ÎÞxÞÕáK çøÞ·BZ ²xÎâÜßÏßÜâæ¿ ÎÞxáKá ®KÄÞÃí ÎæxÞøá ÕcÞ¼ÉøØc¢.
èÜ¢·ßµçÖ×ßµâGÞÈáU ÉøØcB{ßW ¥ÍcØíÄÕ߯cV çÉÞÜᢠÉâ ÉÞÝÞAáKá. ©×íÃçøÞ·BZ, Öàd¸Øí~ÜÈ¢, ©iÞøÃAáùÕí ®KßÕ ÎÞdÄÎÜï èÜ¢·ßµÞÕÏÕJßæa Õ{Õá ÎÞxÞX, Èà{¢ µâGÞX Õæø ºßµßrµV ÄÏÞùÞÃí. ÈßBZ èÜ¢·ßµ¼àÕßÄJßW Õß¼ÏßAßÜï ®K ¦ÖÏJßÜâæ¿ ØbL¢ µÝßÕßÜáU ÕßÖbÞØcÄ È×í¿æM¿áJáµÏÞÃí ÕcÞ¼ºßµßrµøáæ¿ ¦Æc ÄdL¢.
4 ÖáºßÄbAáùÕí
ºßAX·áÈßÏ, æÁCßMÈß, ¼MÞX¼bø¢ Äá¿BßÏÕæÏÜïÞ¢ ÈNáAøßµßæÜJßÏÄí ÕcµíÄßÖáºßÄbJßæaÏá¢ ÉøßØøÖáºßÄbJßæaÏᢠµáùÕÞÃí. ÎÞÜßÈc¢ ÕÜßæ‚ùßÏáµ ®KÄá ÎßAÕøá¢ ÖàÜÎÞAßÏÄÞÃí ¥¿ßØíÅÞÈÉøÎÞÏ dÉÖíÈ¢. ¥ÜfcÎÞÏß ÕÜßæ‚ùßÏáK ²øá ºßøGÏßW ®dÄ æµÞÄáµáµZ ¼ÈßAá¢. ¥øÏßFá æÕUæÎCßÜᢠæµGßAß¿KÞW 300 æµÞÄáµáµæ{CßÜᢠ©IÞµÞ¢. ²øá æÉYæµÞÄáµí ²øá ØÎÏ¢ 500 ÎáGµZ ÕæøÏß¿á¢. ²øá æµÞÄáµß¿áK ÖøÞÖøß ÎáGÏáæ¿ ®H¢ 300 ®KÞÃá µÃAÞAßÏßGáUÄí. ¥øÏßFá æÕUæÎCßÜáÎáæICßW ¨Áߨí ÕV·JßWæÉG æµÞÄáµáµZAí ÎáGÏß¿ÞX µÝßÏá¢. ÈÞÜá ÆßÕØçJAí ¨ æÕU¢ ÎùßEáçÉÞÏßæÜïCßW ¥Äá ÜÞVÕÏᢠÉcâMÏáæÎÞæAÏÞÏß Îâ{ßMùAáK æµÞÄáµáµ{áÎÞµá¢.
ºßÜ µÞøcBZ dÖißAÞ¢
D æÕU¢ æµGßAß¿AáKÄí ²ÝßÕÞAáµ
D ¥ÝáAá ºÞÜáµ{ÞÃí æµÞÄáµáµZ æÉxáæÉøáµáK çµdw¢. ÉïÞØíxßAᢠµáMßµ{áÎÞÃí ÎÜßȼÜJßæa ²ÝáAí Ä¿ÏáK dÉÇÞÈ ØÞÇÈBZ. §Õ ¥ÜfcÎÞÏß ®ùßÏøáÄí.
D ÕàGᑚ Öái¼Ü ¿ÞCí æµÞÄáµí µ¿AÞæÄ ¥¿‚á Øâf߂߿ÜïCßW ÜçfÞÉÜf¢ æµÞÄáµáµ{áæ¿ Õ{VJW çµdwÎÞÕáÎÄí.
D Õà¿ßæa ØYç×Áí, æ¿ùØí Äá¿BßÏ ØíÅÜB{ßW æÕU¢ æµGßÈßWAÞX ¥ÈáÕÆßAøáÄí.
D ÎáxçJæAùßÏáK ºßøG, ¿ÏV, ÎáGçJÞ¿í, ùÌVÉÞW çÖ~øßAáK ºßøG Äá¿BßÏÕÏßæÜÞæA æÕU¢ æµGßÈßKá æµÞÄáµá Õ{øÞ¢.
D Õà¿áµ{ßW ÈßKáU ÎÞÜßÈcJßæa ¥{Õá µáùEÞW ÎÞÜßÈcÈßVÎÞV¼È¢ ®{áMÎÞÕá¢. ÎÞÜßÈc¢ ÈßVÎÞV¼È¢ 溇áµÏᢠ²M¢ ÉÞºµÕÞĵ¢, Õ{ÈßVÎÞâ Äá¿BßÏÕÏßÜâæ¿ dÉçÏÞ¼ÈdÉÆÎÞAáµÏᢠ溇ޢ.
D ÌçÏÞ·cÞØíÉïÞXùí, ÎHßøµçOÞØíxí Äá¿BßÏÕÏßÜâæ¿ ÎÞÜßÈcæJ ØOJÞAß ÎÞxÞ¢.
5 ÕÝßæÄxßAᢠÕcÞ¼ÉøØc¢
æÈxß ÕßÏVAÞæÄ Éâ, ®dÄÏᢠçÕ·JßW çøÞ·¢ ÎÞùáµ. ¨ øIá µÞøcB{ßÜᢠ®dÄ ¦{áµZAá È×í¿Bç{Þ ¥Éµ¿Bç{Þ ©IÞÏÞÜᢠÈNZ ÉÞÀ¢ ÉÀßAßÜï. ÎÞxÞÈÞµÞJ ÆáÖàÜÎÞÏß ¥Äá ÎÜÏÞ{ßµâæ¿æAÞIá È¿AáKá. æÉÞA¢ µâGÞX, ÕH¢ µáùÏíAÞX, èÜ¢·ßµçÖ×ß µâGÞX, Îxá ÎøáKáµ{ßÜïÞæÄ çøÞ·¢ ÎÞxáK ²xÎâÜßµZ... ¥BæÈ ®æLÜïÞ¢ ÉøØcB{ᑚ ©WÉKB{ÞÃí ÉÜøá¢ Éøàfß‚í ¥Éµ¿B{ßWæM¿áKÄí. dÉçÄcµÄø¢ ¥¿ßÕØídÄ¢ Çøß‚ÞW ¥Äᑚ §XdËÞæùÁí øÖíÎßµ{áæ¿ ØFÞø¢ ÕÝß øµíÄdÉÕÞÙÕᢠ©ÃVÕᢠµâGáæÎK æ¿ÜßÎÞVAxß¹í ÉøØcBZ µIá Éâ æºÜÕÞAáKÕV çÉÞÜᢠÈNáæ¿ ÈÞGßÜáIí. ØVÕçøÞ·Ø¢ÙÞøßÏÞÏ µß¿Aµ{ᢠÕßÉÃßÏßW ÕßWAæM¿áKá. ÖØídÄdµßÏæµÞIá ÎÞdÄ¢ ÎÞxÞÕáK çøÞ·BZ ²xÎâÜßÏßÜâæ¿ ÎÞxáKá ®KÄÞÃí ÎæxÞøá ÕcÞ¼ÉøØc¢.
èÜ¢·ßµçÖ×ßµâGÞÈáU ÉøØcB{ßW ¥ÍcØíÄÕ߯cV çÉÞÜᢠÉâ ÉÞÝÞAáKá. ©×íÃçøÞ·BZ, Öàd¸Øí~ÜÈ¢, ©iÞøÃAáùÕí ®KßÕ ÎÞdÄÎÜï èÜ¢·ßµÞÕÏÕJßæa Õ{Õá ÎÞxÞX, Èà{¢ µâGÞX Õæø ºßµßrµV ÄÏÞùÞÃí. ÈßBZ èÜ¢·ßµ¼àÕßÄJßW Õß¼ÏßAßÜï ®K ¦ÖÏJßÜâæ¿ ØbL¢ µÝßÕßÜáU ÕßÖbÞØcÄ È×í¿æM¿áJáµÏÞÃí ÕcÞ¼ºßµßrµøáæ¿ ¦Æc ÄdL¢.
ÉßæK æÉÞ¿ß, ®H, ºßÜ ©ÉµøÃBZ Äá¿BßÏÕÏáæ¿ ÕßWÉÈÏᢠæÉÞ¿ßæÉÞ¿ßAá¢. øÙØcçøÞ·BZ øÙØcÎÞÏß èµµÞøc¢ æº‡ÃæÎKá Éâ Îá¿AáKÕVAá ÈßVÌtÎáUÄßÈÞW ÄGßMßWæM¿áKÄá ÎßAÕøá¢ ÉáùJáÉùÏÞùßÜï. ÈßÏÎÉøÎÞÏß çÈøß¿ßÜï ®K ©ùMÞÃí ÕcÞ¼ èÜ¢·ßµ ºßµßrµV æÉøáµÞX dÉÇÞÈ µÞøÃ¢. dÉçÎÙ¢, æµÞ{Øíçd¿ÞZ Äá¿BßÏÕ ÈàAáKá ®K ÉøØcB{ßWÎÏBß ²çGæùçMV ¥ÖÞØídÄàÏ ºßµßrÏíAá Éâ Îá¿AáKá. æÉÞA¢ µâGÞX ÖØídÄdµßÏ, ĿߵáùÏíAÞX ºßµßr Äá¿BßÏÕ çÉÞÜáU ÉøØcB{áæ¿ ÕÜÏßWæM¿áKÄá µâ¿áÄÜᢠØídÄàµ{ÞÃí.
ÕcÞ¼ÉøØcBZAá dÉÇÞÈÎÞÏᢠøIá µáÝMB{ÞÃí. çøÞ·¢ ÎâVºí»ß‚í ¥Éµ¿ÎáIÞAáKá. ¥ÈÞÕÖcÎÞÏ ÉÃæ‚ÜÕí. çÎÞÙßMßAáK ¥ÖÞØídÄàÏ ÕÞ·íÆÞÈ ÕÜÏßWæM¿ßÜï ®Ká çÌÞÇÕWAøßAáµÏÞÃí ¨ ÖàÜJßWæM¿ÞÄßøßAÞÈáU ÕÝß. æÉÞUÏÞÏ ÕÞ·íÆÞÈBZAá ÉßKÞæÜ ÖÞØídÄàÏÄ çºÞÆc¢ 溇ÞÈáU µÝßÕí ¦V¼ßAáµÏᢠçÕâ.
6 ØbÏ¢ ºßµßr
ÉÈß ÕKÞW 75 ÖÄÎÞÈ¢ ¦{áµ{ᢠØbÏ¢ºßµßr 溇áKÕøÞÃí. çÈøçJ çøÞ·JßÈá µáùß‚ ÎøáKí ¦ÕVJßAáµçÏÞ ÎxÞVæACßÜáÎáU çøÞ·JßÈá µáùß‚ ÎøáKá Äá¿øáµçÏÞ ¦Ãí æº‡áµ. ¦ÜMáÝÏßW ÈßKáU 35 ÕÏØáU ¦{áæ¿ ¥ÈáÍÕÎùßÏáµ. ÉÈß ÕKçMÞZ øIá ÆßÕØ¢ ØbÏ¢ ÎøáKá µÝß‚á. ÉÈß µáùÏÞæÄ ÕKçMÞZ ¥¿áJáU dÉÞÅÎßµÞçøÞ·cçµdwJßçÜAá ºßµßrÏíAá æºKá. çÁÞµí¿V æÎÁßAW çµÞ{¼ßçÜAá ùËV æºÏíÄá. øIá ÆßÕØJßÈáUßW çøÞ·ß Îøß‚á. ®ÜßMÈßÏÞÏßøáKá ¥ÏÞZAí. ØbÏ¢ ºßµßr æº‡ÞæÄ ¦ÆcçÎ çÁÞµí¿æù ØÎàÉ߂߸áæKCßW ÎßAÕÞùᢠ¥ÏÞ{áæ¿ ¼àÕX øfßAÞÎÞÏßøáKá.
ØbÏ¢ ºßµßr æµÞIá Ø¢ÍÕßAÞÕáK dÉÖíÈBZ
1 ÖøßÏÞÏ çøÞ·Üfâ dɵ¿ÎÞµÞæÄ çÉÞµá¢
2 ÎøáKßæa ÉÞVÖbËÜBZ.
3 ¦LøßµÞÕÏÕBZ (dÉÇÞÈÎÞÏᢠÕãA) ĵøÞùßÜÞÕáµ.
7 ÎáùáA¢ ÉßøßÎáùáA¢
ÎrøºßLÞ·Äß ÈÜïÄÞÃí. ÎÜÏÞ{ßÏáæ¿ È߸IáÕßW Õ߼Ϣ ®KÞW ÎxáUÕøáæ¿ ÎáKßæÜJáµÎÞdÄÎÞÃí. ¥çMÞZ ÉßøßÎáùáA¢ Éß¿ßÎáùáA¢. ·cÞØí, Éá{ß‚áÄßµGW, fàâ... ÖÞøàøßµçøÞ·B{áÎÞÏß ¦ÖáÉdÄßÏßæÜJáK ¥OÄáÖÄÎÞÈ¢ çÉøßæÜCßÜᢠÕß×ÞÆ¢ µâ¿áÄÜÞÏßGáU ÎçÈÞ¼Èc ÖÞøàøßµçøÞ·B{ÞæÃKá çÁÞµ¿VÎÞVAá ÕcµíÄÎÞÃí. Øíæd¿Øí ¦vÕßÖbÞØ¢ 浿áJáKøàÄßÏßW æÈ·xàÕíØíæd¿Øí ¦Ïß ÎÞùßÏßGáçIÞæÏKá ØbÏ¢ ÉøßçÖÞÇßAáµ.
D ®æKæAÞIßÄá æº‡ÞX µÝßÏßÜï ®K çÄÞKW.
D ÎxáUÕVAÞÏß ç¼ÞÜß §ÕV Õßͼ߂á ÈWµßÜï.
D ÎÈØßÈá Ø¢¸V×ÎáIÞµáçOÞZ ÎÆcÉÞÈ¢, ÉáµÕÜß, ¥ÎßÄÎÞÏ µÞMß, ºÞÏ ©ÉçÏÞ·¢ ®KßÕ ÖàÜÎÞAáµ.
D ÎxáUÕøáæ¿ ÉøÞ¼ÏJßW ØçLÞ×ßAáµ.
D ØÙÞÏßAÞX ÕøáKÕæø ÖdÄáA{ÞÏß µøáÄáµ.
ÉßøßÎáùAçJÞ¿á ·áÁíèÌ
ÎÈØßÈá Ø¢¸V×¢ çÄÞKáçOÞZ ¯xÕᢠ§×í¿æMG ÕcµíÄßæÏ ³VAáµ. ¥ÕçøÞ¿í Ø¢ØÞøß‚ÞW, ²øá ®Øí ®¢ ®Øí ¥Ï‚ÞWçÉÞÜᢠآ¸V×JßÈí ¥ÏÕá µßGá¢.
D ØáÙãJáA{áæ¿ dÉÖíÈBZ ¥ùßÏáKÄá¢ ÉøßÙøßAÞX dÖÎßAáKÄᢠdÉçÏ޼Ȣ 溇á¢. ¥ÄáÕÝß ØbL¢ dÉÖíÈBZ ®dÄ ÈßØÞøæÎK Äßøß‚ùßÕáIÞµá¢.
D ©UáÄáùKá ºßøßAÞÈᢠÎxáUÕV ÕßÎVÖßAáçOÞZ ¥Äᑚ ÈV΢ ©ZæAÞUÞÈᢠ²M¢ ¦ÕÖcÎÞÏ ÄßøáJÜáµZ ÕøáJÞÈᢠdÖÎßAáµ.
D µá¿á¢ÌJßW ØçLÞ×¢ µæIJÞX µÝßÏáKÕVAí ¯Äá ÉßøßÎáùáAçJÏᢠÖáÍÞÉíÄßÕßÖbÞØçJÞæ¿ çÈøß¿ÞX ØÞÇßAá¢.
µJß‚á µ{ÏÞ¢ ¥ÎßÄ æµÞÝáMí
ÕcÞÏÞ΢ ²øá ÎßÈßxßW µJß‚á µ{ÏáK µÞÜùßÏáæ¿ ºÞVGí
®ÏçùÞÌßµí ÁÞXØí .062
èØµïß¹í (çÕ·Ä: 15 èÎW/ÎÃßAâùßW) .061
èØµïß¹í (çÕ·Ä: 25 èÎW/ÎÃßAâùßW) .139
³G¢ (çÕ·Ä: 15 èÎW/ÎÃßAâùßW) .061
³G¢ (çÕ·Ä: 10 èÎW/ÎÃßAâùßW) .114
È¿J¢ (3.5 èÎW/ÎÃßAâùßW) .035
È¿J¢ (4.5 èÎW/ÎÃßAâùßW) .048
ÕßÕøBZAá µ¿MÞ¿í
çÁÞ Ìß ÉvµáÎÞV, ¥çØÞç×cxí dÉËØV, æÎÁߨßX, æÎÁßAWçµÞ{¼í, ¦ÜMáÝ,çÁÞ ¼ß ¦V ØçLÞ×í, æÎÁßAW ³ËàØV, ¼ÈùW çÙÞØíÉßxW, ÄßøáÕÈLÉáø¢.
ÕcÞ¼ÉøØcBZAá dÉÇÞÈÎÞÏᢠøIá µáÝMB{ÞÃí. çøÞ·¢ ÎâVºí»ß‚í ¥Éµ¿ÎáIÞAáKá. ¥ÈÞÕÖcÎÞÏ ÉÃæ‚ÜÕí. çÎÞÙßMßAáK ¥ÖÞØídÄàÏ ÕÞ·íÆÞÈ ÕÜÏßWæM¿ßÜï ®Ká çÌÞÇÕWAøßAáµÏÞÃí ¨ ÖàÜJßWæM¿ÞÄßøßAÞÈáU ÕÝß. æÉÞUÏÞÏ ÕÞ·íÆÞÈBZAá ÉßKÞæÜ ÖÞØídÄàÏÄ çºÞÆc¢ 溇ÞÈáU µÝßÕí ¦V¼ßAáµÏᢠçÕâ.
6 ØbÏ¢ ºßµßr
ÉÈß ÕKÞW 75 ÖÄÎÞÈ¢ ¦{áµ{ᢠØbÏ¢ºßµßr 溇áKÕøÞÃí. çÈøçJ çøÞ·JßÈá µáùß‚ ÎøáKí ¦ÕVJßAáµçÏÞ ÎxÞVæACßÜáÎáU çøÞ·JßÈá µáùß‚ ÎøáKá Äá¿øáµçÏÞ ¦Ãí æº‡áµ. ¦ÜMáÝÏßW ÈßKáU 35 ÕÏØáU ¦{áæ¿ ¥ÈáÍÕÎùßÏáµ. ÉÈß ÕKçMÞZ øIá ÆßÕØ¢ ØbÏ¢ ÎøáKá µÝß‚á. ÉÈß µáùÏÞæÄ ÕKçMÞZ ¥¿áJáU dÉÞÅÎßµÞçøÞ·cçµdwJßçÜAá ºßµßrÏíAá æºKá. çÁÞµí¿V æÎÁßAW çµÞ{¼ßçÜAá ùËV æºÏíÄá. øIá ÆßÕØJßÈáUßW çøÞ·ß Îøß‚á. ®ÜßMÈßÏÞÏßøáKá ¥ÏÞZAí. ØbÏ¢ ºßµßr æº‡ÞæÄ ¦ÆcçÎ çÁÞµí¿æù ØÎàÉ߂߸áæKCßW ÎßAÕÞùᢠ¥ÏÞ{áæ¿ ¼àÕX øfßAÞÎÞÏßøáKá.
ØbÏ¢ ºßµßr æµÞIá Ø¢ÍÕßAÞÕáK dÉÖíÈBZ
1 ÖøßÏÞÏ çøÞ·Üfâ dɵ¿ÎÞµÞæÄ çÉÞµá¢
2 ÎøáKßæa ÉÞVÖbËÜBZ.
3 ¦LøßµÞÕÏÕBZ (dÉÇÞÈÎÞÏᢠÕãA) ĵøÞùßÜÞÕáµ.
7 ÎáùáA¢ ÉßøßÎáùáA¢
ÎrøºßLÞ·Äß ÈÜïÄÞÃí. ÎÜÏÞ{ßÏáæ¿ È߸IáÕßW Õ߼Ϣ ®KÞW ÎxáUÕøáæ¿ ÎáKßæÜJáµÎÞdÄÎÞÃí. ¥çMÞZ ÉßøßÎáùáA¢ Éß¿ßÎáùáA¢. ·cÞØí, Éá{ß‚áÄßµGW, fàâ... ÖÞøàøßµçøÞ·B{áÎÞÏß ¦ÖáÉdÄßÏßæÜJáK ¥OÄáÖÄÎÞÈ¢ çÉøßæÜCßÜᢠÕß×ÞÆ¢ µâ¿áÄÜÞÏßGáU ÎçÈÞ¼Èc ÖÞøàøßµçøÞ·B{ÞæÃKá çÁÞµ¿VÎÞVAá ÕcµíÄÎÞÃí. Øíæd¿Øí ¦vÕßÖbÞØ¢ 浿áJáKøàÄßÏßW æÈ·xàÕíØíæd¿Øí ¦Ïß ÎÞùßÏßGáçIÞæÏKá ØbÏ¢ ÉøßçÖÞÇßAáµ.
D ®æKæAÞIßÄá æº‡ÞX µÝßÏßÜï ®K çÄÞKW.
D ÎxáUÕVAÞÏß ç¼ÞÜß §ÕV Õßͼ߂á ÈWµßÜï.
D ÎÈØßÈá Ø¢¸V×ÎáIÞµáçOÞZ ÎÆcÉÞÈ¢, ÉáµÕÜß, ¥ÎßÄÎÞÏ µÞMß, ºÞÏ ©ÉçÏÞ·¢ ®KßÕ ÖàÜÎÞAáµ.
D ÎxáUÕøáæ¿ ÉøÞ¼ÏJßW ØçLÞ×ßAáµ.
D ØÙÞÏßAÞX ÕøáKÕæø ÖdÄáA{ÞÏß µøáÄáµ.
ÉßøßÎáùAçJÞ¿á ·áÁíèÌ
ÎÈØßÈá Ø¢¸V×¢ çÄÞKáçOÞZ ¯xÕᢠ§×í¿æMG ÕcµíÄßæÏ ³VAáµ. ¥ÕçøÞ¿í Ø¢ØÞøß‚ÞW, ²øá ®Øí ®¢ ®Øí ¥Ï‚ÞWçÉÞÜᢠآ¸V×JßÈí ¥ÏÕá µßGá¢.
D ØáÙãJáA{áæ¿ dÉÖíÈBZ ¥ùßÏáKÄá¢ ÉøßÙøßAÞX dÖÎßAáKÄᢠdÉçÏ޼Ȣ 溇á¢. ¥ÄáÕÝß ØbL¢ dÉÖíÈBZ ®dÄ ÈßØÞøæÎK Äßøß‚ùßÕáIÞµá¢.
D ©UáÄáùKá ºßøßAÞÈᢠÎxáUÕV ÕßÎVÖßAáçOÞZ ¥Äᑚ ÈV΢ ©ZæAÞUÞÈᢠ²M¢ ¦ÕÖcÎÞÏ ÄßøáJÜáµZ ÕøáJÞÈᢠdÖÎßAáµ.
D µá¿á¢ÌJßW ØçLÞ×¢ µæIJÞX µÝßÏáKÕVAí ¯Äá ÉßøßÎáùáAçJÏᢠÖáÍÞÉíÄßÕßÖbÞØçJÞæ¿ çÈøß¿ÞX ØÞÇßAá¢.
µJß‚á µ{ÏÞ¢ ¥ÎßÄ æµÞÝáMí
ÕcÞÏÞ΢ ²øá ÎßÈßxßW µJß‚á µ{ÏáK µÞÜùßÏáæ¿ ºÞVGí
®ÏçùÞÌßµí ÁÞXØí .062
èØµïß¹í (çÕ·Ä: 15 èÎW/ÎÃßAâùßW) .061
èØµïß¹í (çÕ·Ä: 25 èÎW/ÎÃßAâùßW) .139
³G¢ (çÕ·Ä: 15 èÎW/ÎÃßAâùßW) .061
³G¢ (çÕ·Ä: 10 èÎW/ÎÃßAâùßW) .114
È¿J¢ (3.5 èÎW/ÎÃßAâùßW) .035
È¿J¢ (4.5 èÎW/ÎÃßAâùßW) .048
ÕßÕøBZAá µ¿MÞ¿í
çÁÞ Ìß ÉvµáÎÞV, ¥çØÞç×cxí dÉËØV, æÎÁߨßX, æÎÁßAWçµÞ{¼í, ¦ÜMáÝ,çÁÞ ¼ß ¦V ØçLÞ×í, æÎÁßAW ³ËàØV, ¼ÈùW çÙÞØíÉßxW, ÄßøáÕÈLÉáø¢.
| ¥AøM‚ | |||
| Story Dated: Tuesday, July 6, 2010 11:17 hrs IST | |||
¼ßNßAá ÎçÈÞÙøÎÞÏ ²øá µã×ßÍÕÈÎáIÞÏßøáKá. ¥Äßæa ºáxᢠçºçÄÞÙøÎÞÏ ²øá ÉâçLÞG¢. ¥ÄßW ææÕÕßÇcÎÞVK Éâæ‚¿ßµZ. µHßÈá µìÄá-µÎáÃVJáK ÈÞÈÞÄø¢ Éá×íÉBZ ÄÜÏÞGß ÈßWAáKá. ¥ÕÏßWÈßKá çÄX ÈáµøÞX ÉÞùßMùAáK ºßdÄÖÜÍBZ. dÉÞLJßW ÄÜæÏ¿áJáÈßWAáK ÕãfB{ßW ÉfßµZ ÄJßA{ßAáKá. ÉâçLÞGJßæa ¥øßµßW ²øá ÎàXµá{¢. ææÕÕßÇcÎÞVK Îrc-BZ ¥ÄßæÈ ææºÄÈcÕJÞAáKá. ÕßçÆÖJáÈßKáU ¥ÉâVÕ ÎrcB{ᢠ¥ÄßÜáIí. Øá·t¢ ÉøJáK- ÉâA{ᢠµ{µ{ÞøÕ¢ ÎáÝAáK ÉfßAâGB{á¢ ØÆÞ ºÜß‚áæµÞIßøßAáK ¼Ü¼àÕßµ{ᢠdɵãÄߨíçÈÙßµ{ÞÏ ¦æøÏᢠ¦µV×ßAá¢. ÈÞ·øßµÄÏáæ¿ ÄßøAᢠµãdÄßÎÄbÕᢠ²KáÎßÜïÞJ, dÉÖÞLØáwøÎÞÏ ²øLøàf¢! Éçf, ¼ßNßAí ¥Õß¿-æJ ÄÞÎØ¢ οáJá. ®KᢠµHáÄáùKÞW µÞÃáK µÞÝíºµZ ²KáÄæK. ¥ÕX ææÕÕßÇc¢ §×í¿-æMGá. ¥çÄÞæ¿- ÎÈTßæa ØbØíÅ-Ä µáùEá. ÎȢοáMᢠ¥Ø¢ÄãÉíÄßÏᢠ¥Õæa ÕÞAßÜᢠæÉøáÎÞxJßÜᢠdÉÄßËÜß‚á. ²KßÜᢠÄÞWM-øcÎßÜïÞæÄ, ÕßøØÎÞÏß- ¥ÕX ÆßÕØBZ ÄUßÕßGá. ’ùßÏW ®Øíçxxí ÌߨßÈØßW ¯VæMGßøßAáK ²øÞ{ßæÈ µæIJß- ¥ÏÞç{Þ¿á ÉùEá: §ì Øí@Ü¢ ¾ÞX §×í¿æM¿áKßÜï, Îáø¿ßMßæa ¥ÈáÍÕÎÞÃí. ¥ÄáæµÞIí §ì Øí@Ü¢ ÕßxáÄøÃ¢. ÄÞCZAí ¦µV×µÎÞÏ µNß×X ÄKáæµÞUÞ¢. ¥BæÈ ¦ Øí@ÜÕᢠæºùáÍÕÈÕᢠÕßWAÞX ÄàøáÎÞÈÎÞÏß. ¥¿áJ ÆßÕØ¢ ÉdÄJßW ²øá ÉøØc¢ dÉÄcfæMGá. ùßÏW ®ØíçxxáµÞøX Õ{æø ¦µV×µÎÞÏ ²øá ÉøØcÎÞÃá ÈWµßÏÄí. ÕØíÄáÕßæa ÕߨíÄàVâ, ÍÕÈJßæa ØìµøcBZ, ÉâçLÞGJßæa ÕÖcÄ, ÉùOßæÜ- ÕXÕãf-BZ, ¥ÕÏáæ¿ ØÕßçÖ×ĵZ §BæÈ ®ÜïÞ¢ ÕßÖÆÎÞÏß µÞÃß‚á-U ÉøØcÎÞÏßøáKá. §ì ø¢·Já dÉÕVJß‚í ÕXÕß¼Ï¢Õøß‚ßGáU ÕcµíÄßÏÞÃí ¥ÏÞZ. ¦{áµ{áæ¿ dÖi ¦µV×ßAÞX ®æLÞæA ®ÝáÄÃæÎKí ÈÜï ÈßÖíºÏÎÞÏßøáKá ¥ÏÞZAí. ÉdÄMøØc¢ ¼ßNßÏáæ¿- dÖiÏßÜá¢- ÕKá. ¥ÏÞZ ¥Äá ÕàIᢠÕàIᢠÕÞÏß‚á. ©UßW µìÄáµÎáÃVKá. ¼ßNß ùßÏW ®ØíçxxáµÞøæÈ çËÞÃßW Õß{ß‚á. ÄNßW ÉøßºÏÎÞÏÄáæµÞIí ØçLÞ×çJÞæ¿Ïᢠ©rÞÙçJÞæ¿Ïᢠ¼ßNß ÉùEá: ÉdÄJßW ÉøØcæM¿áJßÏßøßAáK ¦ Øí@ÜÕᢠÕà¿á¢ ®ÈßAá ÕÞBÞX ÄÞWMøcÎáIí. µáæù ÈÞ{ÞÏß ¥JøæÎÞøá Øí@ÜJßÈáçÕIß ¾ÞX ¦d·Ù߂߸ßAáµÏÞÏßøáKá. ®æa dÉÄàfÏíAí ¥ÈáçÏÞ¼cÎÞÏ ²øá Øí@ÜÎÞÃæÄ-Ká ¾ÞX µøáÄá-Ká. ¼ßNßÏáæ¿ ÖÌíÆ¢ÄæKçÏÞ ¥æÄKí ÌߨßÈØáµÞøX Ø¢ÖÏß‚á. ¦æÃKá- Øí@ßøàµøß‚çMÞZ ¥ÏÞZ ÉùEá: ÎߨíxV, ÄÞCZ §çMÞZ ÄÞÎØßAáK Õà¿á¢ Øí@ÜÕá¢ ÄæKÏÞÃí ¥Äí. ¥Äá ÕßxáÄøÞÈÞÃçÜïÞ ÄÞCZ ®æK ØÎàÉß‚Äí. ¥Äßæa ÉøØcÎÞÃá ÉdÄJßW ÕKßøßAáK-Äí. ¥çÄÞæ¿, ÉxßÏ ¥Ìi¢ ¼ßNßAá çÌÞÇcÎÞÏß. ÄÞÈßçMÞZ ÄÞÎØßAáK Õà¿á¢ Øí@ÜÕᢠÉdÄMøØcJßW µIçMÞZ ¥ÄcL¢ ¦µV×µ-ÎÞÏßçJÞKß. ¥ÄßÈá ÎáXÉí ¥Äá çÌÞÇc¢ ÕKßÜï! §ÄÞÃí ’¥AøM‚. §Õßæ¿ ÈßWAáçOÞZ ¥Aæø µÞÃáKæÄÜïÞ¢ ÙøßÄÞÍÎÞÃí; ËÜÍâÏß×íÀ-ÎÞÃí; ØçLÞׯÞϵÎÞÃí. Éçf, ¥Õßæ¿ ®JáçOÞZ ’§AæøæÏAÞZ æÎ‚æÎÞKáÎßÜï ®Ká çÌÞÇcÎÞµá¢. ÄÈßAá ÜÍß‚ÄßW Ø¢ÄãÉíÄßÏᢠØçLÞ×ÕᢠµæIJÞX µÝßÏÞJÕV Îxá ºßÜÄá çÎÞÙß‚í ¥ÄßÈáÉßKÞæÜ -çÉÞµáµÏÞÃí. ØbL¢ ¼àÕßÄJßW Ø¢ÄãÉíÄßÏᢠ¦ÈwÕᢠµæIJÞX µÝßÏÞJ ºßÜV Îxá ºßÜ µâGBZ æÎ‚æMGÄÞæÃKá çÎÞÙß‚í ¥Õßç¿Aá æºæKJáKá. ¥Õßæ¿æÏJáçOÞZ çÌÞÇcÎ޵ᢠ¥AøM‚ ¦ÏßøáKá ®Kí. ¥ÄáçÉÞæÜ µá¿á¢Ì¼àÕßÄJßW, ÍÞøcÞÍVJã ÌtJßW ¥Ø¢ÄãÉíÄß ÉáÜVJáµÏᢠÎxá ÕcÞçÎÞÙBZ ÄÞçÜÞÜßAáµÏᢠ溇áKÕæø µÞÃÞ¢. ÜÍcÎÞÏÄßW Ø¢ÄãÉíÄßÏᢠµãÄÞV@ÄÏᢠµæIJáµÏÞÃí ¦ÕÖc¢. Ø¢ÄãÉíÄßæÏMxß ÎÙÞvÞAZ æÕ{ßæM¿áJßÏßGáUÄí dÖçiÏÎÞÃí. ¥çMÞØíçÄÞÜX ÉìçÜÞØí ®ÝáÄß: ’¯Äá ØÞÙºøcJßÜᢠآÄãÉíÄßçÏÞæ¿ µÝßÏÞX ¾ÞX ÉÀß‚ßGáIí. ÄÞÝíK ÈßÜÏßW ¼àÕßAÞX ®ÈßAùßÏÞ¢; ØÎãißÏßW ¼àÕßAÞÈá¢. ¯Äá ØÞÙøcJß-W µÝßÏÞÈᢠ®ÈßAá ÉøßÖàÜÈ¢ ÜÍß‚ßGáIí. ¥çÄ, ØáÍß-fJßÜᢠÆáVÍßfJßÜá¢, ØÎãißÏßÜᢠÆÞøßdÆcJßÜáæÎÜïÞ¢. ÌFÎßX dËÞCí{ßX- ®ÝáÄß: ’Ø¢ÄãÉíÄß ÆøßdÆæÈ ÇÈßµÈÞAáKá; ¥Ø¢ÄãÉíÄß ÇÈßµæÈ ÆøßdÆÈáÎÞAáKá. Ø¢ÄãÉíÄßæµÞIí ÈßB{áæ¿ ¼àÕßÄ¢ ØáÖµíÄÎÞAáµ; ¥çMÞZ ¥Äí ¯Äá ØÞÙºøcæJÏᢠdÉÄßçøÞÇßAÞX dÉÞÉíÄÎÞAá¢. Ø¢ÄãÉíÄÎÞÏ ¼àÕßÄJßW ØçLÞ×ÕᢠÖÞLßÏᢠÕcÞÉøßAá¢. ¥Äí ÎxáUÕøáÎÞÏß ÈÜï ÌtJßçÜAáÕøÞX ØÙÞÏßAáµÏᢠ溇á¢. ©WAVç×ºí» ÉáÜVJáKÄá æÄxÞçÃÞ ®K çºÞÆcÎáÏøÞ¢. ²øßAÜáÎÜï. Ø¢ÄãÉíÄ ÙãÆÏJßÈá ÎÞdÄçÎ ©ÏøB{ßçÜAáU ©ìV¼¢ ©WMÞÆßMßAÞX µÝßÏâ. |
Thursday, July 1, 2010
First Dual Screen Laptop
ലോകത്തെ ആദ്യ ഇരട്ടസ്‌ക്രീന്‍ ലാപ്‌ടോപ്പ്
Posted on: 30 Jun 2010
-ഷരീഫ് വെണ്ണക്കോട്
കമ്പ്യൂട്ടര്‍ വിപണരംഗത്തെ അധികായരായ തോഷിബ തങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ തികച്ചും വിത്യസ്തത പുലര്‍ത്തുന്ന പുതിയൊരു ഉത്പന്നം പുറത്തിറക്കിയിരിക്കുന്നു. ലോകത്തെ തന്നെ ഇരട്ടസ്‌ക്രീനുള്ള ആദ്യ ലാപ്‌ടോപ്പാണത്- 'ലിബര്‍ട്ടോ W100'.
വെറും 819 ഗ്രാം മാത്രം ഭാരമുള്ളതാണ് ലിബര്‍ട്ടോ. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ വിന്‍ഡോസ് 7 അടിസ്ഥാനമാക്കിയ ഈ മോഡല്‍ രൂപത്തിലും വലിപ്പത്തിലും മറ്റു ലാപ്‌ടോപ്പുകളില്‍ നിന്നും നോട്ട്ബുക്കുകളില്‍ നിന്നും വ്യത്യസ്തമാണ്. തോഷിബയുടെ എന്‍ജിനിയറിങ്ങ് മികവിന്റെ ഉദാഹരണം കൂടിയാണിത്.
പുസ്തകം തുറന്നുവെച്ചതുപോലെ ഇരുഭാഗത്തുമുള്ള സ്‌ക്രീനാണ് ഇതിന്റെ പ്രത്യേകത. മാഗസിന്റെയോ അല്ലെങ്കില്‍ പുസ്തകത്തിന്റെയോ ഇരുപേജുകളുംഒരേസമയം കണ്ടു വായിക്കുന്നതു പോലെ ഇതിന്റെ് സ്‌ക്രീനില്‍ വായിക്കാന്‍ പറ്റും. ഇ-ബുക്ക് വായനക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് രൂപകല്‍പ്പനയാണിത്.
മറ്റ് ലാപ്‌ടോപ്പുകളെപ്പോലെ നിവര്‍ത്തിവെക്കുമ്പോള്‍ മുകളില്‍ ഭാഗം സ്‌ക്രീനായും താഴെ ഭാഗം കീബോര്‍ഡായും ഉപയോഗിക്കാം. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സങ്കേതമായതിനാല്‍ ഇതിന്റെ കീബോര്‍ഡും പൂര്‍ണ്ണമായും ടച്ച് ആണ്. മാത്രമല്ല മൗസ് പാഡിന്റെ ആവശ്യവും ഇല്ല. ഇരട്ട സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്‌ക്രീനില്‍ നിന്ന് മറ്റേ സ്‌ക്രീനിലേക്ക് ഫയലുകളും മറ്റും വിരലുകൊണ്ട് വലിച്ചിടാവുന്നതാണ്.
LED ബാക്്‌ലൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട് ടച്ച് സ്‌ക്രീന്‍, ഇന്റല്‍പെന്റിയം U54000 പ്രോസ്സര്‍, 2GB RAM, 2.1 ബ്ലൂടൂത്ത്, 62GB SSD കൂടാതെ നിവര്‍ത്തിവെക്കുമ്പോള്‍ സ്വയം ബുക്ക് മോഡില്‍ നിന്നും ലാപ്‌ടോപ്പ് മോഡിലേക്ക് വരാനുള്ള സംവിധാനവും ഇതിനുള്ളിലുണ്ട്.
1MP വെബ്കാം വയര്‍ലെസ്സ് കണക്ടിവിറ്റി തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളും ലിബര്‍ട്ടോയിലുണ്ട്. ഗുണമേന്‍മ പോലെ വിലയും ഇതിന് കൂടുതലാണ്. ഇന്ത്യയില്‍ ലിബര്‍ട്ടോയുടെ വില ഏതാണ്ട് 75000 രൂപയോളം വരും. എങ്കിലും ലാപ്‌ടോപ്പ് പ്രേമികള്‍ക്കിടയില്‍ ലിബര്‍ട്ടോ തരംഗമാകും എന്നു തന്നെയാണ് തോഷിബയുടെ പ്രതീക്ഷ.
-shareefe2002@gmail.com
GPS History
ജി പി എസ് -ചരിത്രവും സങ്കേതവും
Posted on: 30 Jun 2010
-എം.ബഷീര്‍
മൊബൈല്‍ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് ജി പി എസ് അഥവാ 'ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം'. എന്നാല്‍ ഈ ആഗോള സ്ഥാനനിര്‍ണയ സംവിധാനം എന്താണെന്നോ, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ പലര്‍ക്കുംഅറിയില്ല എന്നതാണ് സത്യം. പഴയകാല ചരിത്രം പരിശോധിച്ചാല്‍ സൂര്യനെയും ചന്ദ്രനെയും മറ്റുമൊക്കെയാണ് മനുഷ്യന്‍ സ്ഥാനനിര്‍ണയത്തിന് ആശ്രയിച്ചിരുന്നതെന്നു കാണാം. അത്തരം പരമ്പരാഗതമാര്‍ഗങ്ങള്‍ക്കുണ്ടായിരുന്ന പരിമിതികള്‍ മറികടന്നുകൊണ്ടാണ് ജി പി എസ് എന്ന ആധുനക സങ്കേതം വികസിച്ചത്.
ജി പി എസ് റിസീവര്‍ മാത്രമല്ല, മൊബൈല്‍ ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ജി പി എസ് വന്നതോടെ ഇവയുടെ പ്രചാരം വര്‍ധിച്ചു. ഉപകരണത്തിനു മാത്രം പണം കൊടുത്താല്‍ മതിയെന്നതും സേവനം സൗജന്യമാണെന്നതും ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തെ ജനപ്രിയമാക്കി.
ഭൂമിയില്‍ എവിടെ നിന്നും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും നിര്‍ണയിക്കാനുതകുന്ന സംവിധാനമാണ് ജി പി എസ്. ഈ ആഗോള സ്ഥാനനിര്‍ണയ സംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ സമ്മേളനഫലമായാണ്- കൃത്രിമ ഉപഗ്രഹങ്ങള്‍, നിരീക്ഷണത്തിനും നിയന്ത്രണത്തിനും ആവശ്യമായ ഭൗമകേന്ദ്രങ്ങള്‍, ഉപഭോക്താവിന്റെ കൈവശമുള്ള ജി പി എസ് റിസീവര്‍ എന്നിവയാണവ.
ഇവയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് വിശദീകരിക്കുന്നതിന് മുമ്പ് അല്‍പ്പം ചരിത്രം ആകാം. 1960 കളിലാണ് മൊസൈക് എന്ന ഒരു നാവിഗേഷന്‍ സംവിധാനം ആടിസ്ഥാനമാക്കി സ്ഥാനനിര്‍ണയം സാധ്യമായത്. സൈനീകാവശ്യത്തിനു വേണ്ടി മാത്രമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. 1967 ല്‍ ഇതിനായി ടിമേഷന്‍ (timation) എന്ന കൃത്രിമ ഉപഗ്രഹം ആദ്യമായി ഉപയോഗിക്കപ്പെട്ടു. ക്രമേണ നിരവധി ജി പി എസ് കൃത്രമോപഗ്രഹങ്ങല്‍ വിക്ഷേപിക്കപ്പെട്ടുവെങ്കിലും പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ അവയൊക്കെ പരാജയപ്പെട്ടു.
ഇതിനൊരു ഏകീകൃതസ്വഭാവം ആവശ്യമെന്നു മനസ്സിലാക്കി 1973ല്‍ നാവ്‌സ്റ്റാര്‍ (NAVSTAR) എന്ന കൃത്രിമോപഗ്രഹ സംവിധാനമുണ്ടാക്കുന്നത് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ്. 1978 ല്‍ പ്രവര്‍ത്തനക്ഷമമായ ഇതില്‍ നിന്നാണ് ജി പി എസിന്റെ ആദ്യ തരംഗങ്ങള്‍ ലഭിച്ചുതുടങ്ങിയത്. 1985 വരെ ആ സംവിധാനം നിലനിന്നു.
എന്നാല്‍ ഇന്നുപയോഗിക്കുന്ന ജി പി എസ് സംവിധാനം രണ്ടാം ഘട്ടത്തിലുള്ളതാണ്. 1989 നും 1994 നും ഇടയ്ക്ക് പ്രവര്‍ത്തനക്ഷമമായ 24 കൃത്രമോപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്നവയാണത്. ഇതുകൂടാതെ മൂന്ന് കൃത്രിമോപഗ്രഹങ്ങള്‍ വേറെയുമുണ്ട്. ആദ്യ ഗ്രൂപ്പിലെ ഏതെങ്കിലും സാറ്റ്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും പകരം പ്രവര്‍ത്തിക്കും. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഇവയില്‍ നിന്നുള്ള സേവനം ഏവര്‍ക്കും സൗജന്യമായി ഉപയോഗിക്കാം.
19,300 കലോമീറ്റര്‍ ഉയരത്തിലുള്ള കൃത്യമായ ഭ്രമണപഥത്തിലാണ് ഈ കൃത്രമോപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നത്. ഇവയില്‍ നാലെണ്ണമെങ്കിലും ഏതു സമയത്തും ഭൂമിയില്‍ എവിടെ നിന്നും ബന്ധപ്പെടുവാന്‍ സാധിക്കും വിധത്തിലായിരിക്കും.. പ്രധാനമായും സൈനികാവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സിഗ്നലിന് നൂറുശതമാനവും കൃത്യതയുണ്ടായിരുന്നില്ല. എന്നാല്‍ സൈനികാവശ്യത്തിന് ഉുപയോഗിക്കുന്ന സിഗ്നല്‍ തന്നെ സിവിലിയന്‍മാര്‍ക്കും ഉപയോഗിക്കാമെന്ന് 2000 ല്‍ നിയമം വന്നതോടെ 15 മീറ്ററിനുള്ളില്‍ വരെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാമെന്നായി. നിലവിലുള്ള കൃത്രിമോപഗ്രഹങ്ങള്‍ക്കു പകരമായി ഇക്കൊല്ലം ഭ്രമണപഥത്തിലെത്തിക്കാനിരിക്കുന്ന 30 കൃത്രിമോഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഒരു മീറ്ററിനുള്ളില്‍ വരെ കൃത്യമായി സ്ഥാനനിര്‍ണയം നടത്താനാകും.
കൃത്യമായ ഒരു ഭ്രമണപഥത്തിലൂടെ ജി പി എസ് സാറ്റലൈറ്റുകള്‍ ദിവസം രണ്ടുപ്രാവശ്യം ഭൂമിയെ വലംവെയ്ക്കുന്നുണ്ട്. ഭൂമിയിലേക്ക് ഇവ സിഗ്നലുകള്‍ അയക്കുന്നുമുണ്ട്. ആ സിഗ്നലുകള്‍ ജി പി എസ് റിസീവറുകള്‍ പിടിച്ചെടുത്ത് വിശകലനം ചെയ്താണ് കൃത്യമായ സ്ഥാനനിര്‍ണയം നടത്തുന്നത്. എത്ര സാറ്റലൈറ്റുകളെയാണ് ആശ്രയിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും ജി പി എസ് റിസീവറുകള്‍ ദ്വിമാനമായോ ത്രിമാനമായോ സ്ഥാനം നിര്‍ണയിക്കുക. അക്ഷാംശവും രേഖാംശവും മാത്രം കണക്കുകൂട്ടുന്ന സാറ്റലൈറ്റുകളെയാണ് റിസീവര്‍ ആശ്രയിക്കുന്നതെങ്കില്‍ സ്ഥാനനിര്‍ണയം ദ്വിമാനമായിട്ടായിരിക്കും ലഭിക്കുക.
എന്നാല്‍ ഉയരം കൂടി കണക്കാക്കുന്ന സാറ്റലൈറ്റിനെ ആശ്രയിക്കുമ്പോള്‍ റീസീവര്‍ നല്‍കുന്നത് ത്രിമാന സ്ഥാനനിര്‍ണയമായിരിക്കും. അതോടൊപ്പം, ഒരോ ജി പി എസ് സാറ്റലൈറ്റിലും അണുഘടികാരവും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവയ്ക്ക് കൃത്യമായ സമയം കണക്കുകൂട്ടുന്നതിനുമാകും. സമയത്തെക്കുറിച്ചുള്ള വിവരവും റിസീവറുകളില്‍ ലഭിക്കും. വിവിധ സാറ്റ്‌ലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിസീവര്‍ കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ടവറുകളെ ആശ്രയിക്കുക കൂടി ചെയ്യുമ്പോള്‍ ജി പി എസ് റിസീവര്‍ നിര്‍ണയിക്കുന്ന സ്ഥാനം കൃത്യതയാര്‍ന്നതാകും.
വിവധ രൂപത്തില്‍ ജി പി എസ് റിസീവറുകള്‍ ലഭ്യമാണ്. ഭൂപടം ഉള്‍ക്കൊള്ളിച്ച എല്‍ സി ഡി സിസ്‌പ്ലെയുള്ള തനതു ജി പി എസ് റിസീവര്‍ മുതല്‍ ജി പി എസ് റിസീവര്‍ ഉള്‍ക്കൊളളുന്ന മൊബൈല്‍ഫോണുകള്‍ വരെ ഈ ശ്രേണിയിലുള്‍പ്പെടും. ഫോണുകളിലെ ജി പി എസ്സുകളാവട്ടെ തത്സമയ മാപ്പുകളുടെ ഡൗണ്‍ലോഡിംഗിനായി ഗൂഗിള്‍ മാപ്പ് പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. കാര്‍ ജി പി എസുകള്‍ ഇന്ന് സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലം സംബന്ധിച്ച വിവരം മാത്രമല്ല ട്രാഫിക് സാഹചര്യങ്ങളെക്കുറിച്ചുകൂടി വിവരം നല്‍കുന്നതാണിത്. ഡ്രൈവര്‍ക്ക് ശബ്ദത്തിലൂടെ വിവരങ്ങള്‍ നല്‍കുന്ന റിസീവറുകളും ഇന്ന് സാധാരണമാണ്.
സൈനികാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ജി പി എസ് സംവിധാനം ഇന്ന്് സൗജന്യമായി ആര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നായി മാറി. സാങ്കേതികതയുടെ വളര്‍ച്ചക്കനുസരിച്ച് ജി പി എസ് സംവിധാനത്തിലും മാറ്റങ്ങളുണ്ടാകും. അമേരിക്കയുടെ ജി പി എസ് സാറ്റലൈറ്റുകളാണ് പൊതുവായി ഇന്ന് ഉപയോഗിക്കുന്നതെങ്കിലും, റഷ്യയുടെ ഗ്ലോനാസ്സ്, ചൈനയുടെ കോംപസ്സ്, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ എന്നിവയും രംഗത്തുണ്ട്. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്ന ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങുന്ന സംവിധാനത്തെക്കുറിച്ച് ഇന്ത്യയും ആലോചിക്കുന്നുണ്ട്. 2014 ഓടെ ഇത് പ്രവര്‍ത്തന സജ്ജമായേക്കും.
-basheer74@gmail.com
Wednesday, June 16, 2010
ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു
ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനം; ഒമാനില്‍ ഫാക്ടറി സ്ഥാപിക്കുന്നു
Thursday, June 17, 2010
മസ്‌കത്ത്: നൂറ്റാണ്ടുകളായി കോടിക്കണക്കിന് പേരുടെ വിശപ്പടക്കുന്ന ഈന്തപ്പന ഇനി വാഹനങ്ങള്‍ക്കും തുണയാകുന്നു. ഈന്തപ്പനയുടെ സത്ത ഉപയോഗിച്ച് ജൈവ ഇന്ധനമുണ്ടാക്കാനുള്ള പദ്ധതിക്ക് ഒമാനില്‍ തുടക്കം കുറിക്കുകയാണ്. സോഹാറില്‍ ഇതിനായി ഫാക്ടറി സ്ഥാപിക്കും. ഒമാനി നിക്ഷേപകന്‍ മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും അദ്ദേഹത്തിന്റെ പങ്കാളികളായ ഒമാന്‍ ഗ്രീന്‍ എനര്‍ജി കമ്പനിയും ചേര്‍ന്നാണ് ഈ സംരംഭത്തിനിറങ്ങുന്നത്.
അമേരിക്കയില്‍ പാചക എണ്ണയില്‍നിന്ന് ഇന്ധനമുണ്ടാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് അറേബ്യയില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് ഗുണകരമാകുമെന്ന തോന്നലുണ്ടായതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. ഇതേത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ താന്‍ നിര്‍മിച്ച ജൈവ ഇന്ധനം ഏതാനും മാസം സ്വന്തം കാറില്‍ ഉപയോഗിച്ചെന്നും ഒരു പ്രശ്‌നവുമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈന്തപ്പനയില്‍ നിന്നുള്ള സത്ത എടുത്തശേഷം മറ്റു ചില വസ്തുക്കള്‍ ചേര്‍ത്താണ് വ്യാവസായിക പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുക. ഇതിനായി ഉപയോഗിക്കുന്ന ഈന്തപ്പനകള്‍ കായ്ക്കുന്നതിന് പ്രശ്‌നമുണ്ടാവില്ലെന്നും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി വിശദീകരിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്നതിനായി സോഹാറില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ എഥനോള്‍ ഉല്‍പാദന സംരംഭത്തിന് 28 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇവിടെ പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റര്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. മാത്രമല്ല, ഒമാനിലുടനീളം ഈ ഇന്ധനത്തിന്റെ വില്‍പനക്കായി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വളരെ വില കുറച്ചായിരിക്കും ഇതിന്റെ വില്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവിടുന്നത് വളരെ കുറയുമത്രെ.
ആദ്യ ഘട്ടത്തില്‍ എട്ടു ലക്ഷം ഈന്തപ്പനകളാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. പിന്നീടിത് ഒരു കോടി വരെയാക്കുമെന്നാണ് പറയുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും സംഘവും തീരുമാനിച്ചിട്ടുണ്ട്.
ബി.എസ്. നിസാമുദ്ദീന്‍
Thursday, June 17, 2010
മസ്‌കത്ത്: നൂറ്റാണ്ടുകളായി കോടിക്കണക്കിന് പേരുടെ വിശപ്പടക്കുന്ന ഈന്തപ്പന ഇനി വാഹനങ്ങള്‍ക്കും തുണയാകുന്നു. ഈന്തപ്പനയുടെ സത്ത ഉപയോഗിച്ച് ജൈവ ഇന്ധനമുണ്ടാക്കാനുള്ള പദ്ധതിക്ക് ഒമാനില്‍ തുടക്കം കുറിക്കുകയാണ്. സോഹാറില്‍ ഇതിനായി ഫാക്ടറി സ്ഥാപിക്കും. ഒമാനി നിക്ഷേപകന്‍ മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും അദ്ദേഹത്തിന്റെ പങ്കാളികളായ ഒമാന്‍ ഗ്രീന്‍ എനര്‍ജി കമ്പനിയും ചേര്‍ന്നാണ് ഈ സംരംഭത്തിനിറങ്ങുന്നത്.
അമേരിക്കയില്‍ പാചക എണ്ണയില്‍നിന്ന് ഇന്ധനമുണ്ടാക്കാന്‍ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് അറേബ്യയില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് ഗുണകരമാകുമെന്ന തോന്നലുണ്ടായതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. ഇതേത്തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ താന്‍ നിര്‍മിച്ച ജൈവ ഇന്ധനം ഏതാനും മാസം സ്വന്തം കാറില്‍ ഉപയോഗിച്ചെന്നും ഒരു പ്രശ്‌നവുമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈന്തപ്പനയില്‍ നിന്നുള്ള സത്ത എടുത്തശേഷം മറ്റു ചില വസ്തുക്കള്‍ ചേര്‍ത്താണ് വ്യാവസായിക പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുക. ഇതിനായി ഉപയോഗിക്കുന്ന ഈന്തപ്പനകള്‍ കായ്ക്കുന്നതിന് പ്രശ്‌നമുണ്ടാവില്ലെന്നും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി വിശദീകരിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പനയില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്നതിനായി സോഹാറില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ എഥനോള്‍ ഉല്‍പാദന സംരംഭത്തിന് 28 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇവിടെ പ്രതിദിനം ഒമ്പത് ലക്ഷം ലിറ്റര്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതി പറഞ്ഞു. മാത്രമല്ല, ഒമാനിലുടനീളം ഈ ഇന്ധനത്തിന്റെ വില്‍പനക്കായി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വളരെ വില കുറച്ചായിരിക്കും ഇതിന്റെ വില്‍പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി മോട്ടോര്‍ വാഹനങ്ങളില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തുവിടുന്നത് വളരെ കുറയുമത്രെ.
ആദ്യ ഘട്ടത്തില്‍ എട്ടു ലക്ഷം ഈന്തപ്പനകളാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുക. പിന്നീടിത് ഒരു കോടി വരെയാക്കുമെന്നാണ് പറയുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹാരിതിയും സംഘവും തീരുമാനിച്ചിട്ടുണ്ട്.
ബി.എസ്. നിസാമുദ്ദീന്‍
മൂര്‍ത്തിയുടെ സ്വപ്നം; മാറുന്ന ലോകം പുതിയ ഇന്ത്യ
മൂര്‍ത്തിയുടെ സ്വപ്നം; മാറുന്ന ലോകം പുതിയ ഇന്ത്യ
Posted on: 13 Jun 2010
അഞ്ജന ശശി
27 വര്‍ഷം...!
95 രൂപ 3,32,80000 രൂപയായി
വളര്‍ന്ന വിസ്മയം!
ചില കണക്കുകള്‍ അങ്ങനെയാണ്. അത് നമ്മളെ അമ്പരപ്പിക്കും.
1981 ജൂലായ് 2. അന്നാണ് ഈ കണക്കിനുപിറകിലെ കഥ തുടങ്ങുന്നത്. ഒഴിഞ്ഞ കീശയും മനസ്സുനിറയെ ആശയങ്ങളുമായി സ്വപ്നങ്ങള്‍ക്കു നടുവിലായിരുന്നു അന്നയാള്‍. ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ തയ്യാറായി ആറുകൂട്ടുകാര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കിയതാവട്ടെ ഭാര്യ സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപയും. അന്ന് ആ ഫ്ലറ്റില്‍ പിറന്നുവീണ കമ്പനിയാണ് ഇന്ന് ലോകമറിയുന്ന 'ഇന്‍ഫോസിസ്'. കര്‍ണ്ണാടകയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാഗവാര രാമറാവു നാരായണമൂര്‍ത്തി എന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് അത് സാഫല്യത്തിന്റെ നിമിഷമായിരുന്നു.
കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരങ്ങളും മുറവിളികളും മുറയ്ക്ക് നടക്കുന്ന കാലം. രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിലെ രൂക്ഷതയ്ക്ക് ദീര്‍ഘവീക്ഷണമുള്ള ആ ചെറുപ്പക്കാര്‍ ചെവിനല്‍കിയില്ല. വരാനിരിക്കുന്ന നാളുകള്‍ അവര്‍ മുന്‍കൂട്ടിക്കണ്ടു. രണ്ടുവര്‍ഷത്തിനുശേഷം സ്‌റ്റോക് മാര്‍ക്കറ്റിലെ സ്‌ക്രീനില്‍ ചരിത്രത്തിലാദ്യമായി ഇന്‍ഫോസിന്റെ പേര് ഡിജിറ്റുകളായി തെളിയുമ്പോള്‍ കേവലം പത്തുരൂപയായിരുന്നു കമ്പനിയുടെ ഓഹരി മുഖവില. 85 രൂപ പ്രീമിയം അടക്കം 95 രൂപ നിരക്കില്‍ അന്ന് നൂറ് ഓഹരി സ്വന്തമാക്കിയവര്‍ക്ക് ബോണസ് ഓഹരികളടക്കം ഇന്ന് ലഭിക്കുന്ന വിലയാണ് മൂന്നുകോടി മുപ്പത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ!
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ് വെയര്‍ വില്പനയിലൂടെ 20,000ലധികം കോടിയുടെ വരുമാനം നേടി ഇന്‍ഫോസിസ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മൂര്‍ത്തിയുടെ പ്രവര്‍ത്തിയിലും വാക്കുകളിലും നിറയുന്നത് പതിവുപോലെ ലാളിത്യവും വിനയവും മാത്രം.
നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണവും
ഒത്തുചേരുമ്പോള്‍ നടക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച
സംരംഭം. അതിന്റെ അമരത്ത് ലാളിത്യത്തിന്റെ പ്രതിരൂപമായി ഒരാള്‍
ഇരുപത്തിയേഴു കൊല്ലം കൊണ്ട് ഇന്‍ഫോസിസിന്റെ വളര്‍ച്ച
എന്‍.ആര്‍.നാരായണമൂര്‍ത്തി എന്ന സ്ഥിരോത്സാഹിയുടെ
സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നങ്ങളില്‍
മാറുന്ന ലോകവും പുതിയ ഇന്ത്യയും...
ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പോലൊരു സ്ഥാനം അധികം പ്രായമാകുംമുമ്പുതന്നെ ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനം വലിയൊരു ത്യാഗമല്ലേ?
സ്ഥാനമാറ്റം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ നേതാക്കന്‍മാര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാറില്ല. 52ാമത്തെ വയസ്സിലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നന്ദന്‍. പിന്നെ ക്രിസ് വന്നു. അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. അതിന് ഒരുപാട് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം വരുന്നത് യുവാക്കളില്‍നിന്നാണ്.
1981 ജൂലായ് രണ്ടിന് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോസിസ് 1992 ജൂണില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ സമര്‍ഥരെയെല്ലാം വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്ന അവസ്ഥയില്‍ നിന്ന്, ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവ് ഉപയോഗിച്ച് കമ്പനിയുടെ 98 ശതമാനം വരുമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നേടുന്ന കമ്പനിയായി വളര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന കമ്പനിയായി കഴിഞ്ഞവര്‍ഷം വാള്‍സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തത് ഇന്‍ഫോസിസിനെ ആയിരുന്നു. ഇന്ത്യന്‍ പതാക പറപ്പിക്കുന്ന ആഗോള കമ്പനിയാണ് ഇന്ന് ഇന്‍ഫോസിസ്. അമേരിക്കയില്‍ മാത്രം ഇന്‍ഫോസിസിന് 13 സെയില്‍സ് ഓഫീസുകളുണ്ട്. യൂറോപ്പിലും ജപ്പാനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഹോങ്കോങ്ങിലുമെല്ലാം ഇന്‍ഫോസിസ് വരവ് അറിയിച്ചു.
''ഇന്‍ഫോസിസ് ലോകവ്യാപകമായി വളര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ന്യൂസിലാന്‍ഡിലും തുടങ്ങുന്നുണ്ട്.'' പറയുമ്പോള്‍ നാരായണമൂര്‍ത്തിയുടെ ശബ്ദത്തില്‍ സംതൃപ്തിയുടെ നിറവ.്
കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു പ്രധാന തപാല്‍ കമ്പനി അവര്‍ ഉപയോഗിച്ചിരുന്ന ഐ.ടി. സിസ്റ്റം മാറ്റിസ്ഥാപിക്കാന്‍ ഇന്‍ഫോസിനെ സമീപിച്ചു. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത പുതിയ സോഫ്റ്റ് വെയറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഞരമ്പുകളിലൂടെ പ്രവഹിച്ചുതുടങ്ങിയപ്പോള്‍ അതുവരെ പ്രതിദിനം രണ്ടുലക്ഷം ചെക്ക്‌പോയിന്റുകളില്‍ വിതരണത്തിനുണ്ടായിരുന്ന എട്ടുമണിക്കൂര്‍ കാലതാമസം വെറും 15 മിനിട്ടുകളായി ചുരുങ്ങി. തപാല്‍ കമ്പനിയുടെ നേട്ടം സമയനഷ്ടത്തില്‍നിന്നും പാഴ്‌ച്ചെലവുകളില്‍നിന്നുമുള്ള മോചനവും കൂടുതല്‍ വ്യാപാരവുമായിരുന്നു. ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ സാധിക്കുന്ന സാങ്കേതികസഹായം ഇന്‍ഫോസിസിന് നല്കാന്‍ കഴിയുമെന്ന് ഇന്ന് ലോകത്തെ പടുകൂറ്റന്‍ കമ്പനികള്‍ കരുതുന്നതും ഇതുകൊണ്ടുതന്നെ.
കടബാധ്യതകളില്ലാത്ത കമ്പനിയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. അതിനെക്കുറിച്ച് മൂര്‍ത്തി പറയുന്നതിങ്ങനെ: ''നന്ദന്‍ നിലകാനി, എന്‍.എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, കെ. ദിനേഷ്, അശോക് അറോറ എന്നിവരാണ് തുടക്കത്തില്‍ എനിക്കൊപ്പം നിന്നത്. സുധ തന്ന പതിനായിരം രൂപയിലാണ് ഞങ്ങളുടെ തുടക്കം. പിന്നെയും പണം ആവശ്യമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഞങ്ങളെ അടുപ്പിച്ചതേയില്ല. സാധാരണക്കാരന്റെ ബെഡ്‌റൂമില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാവം കമ്പനിക്ക് എന്തു കൊളാറ്ററല്‍ സെക്യൂരിറ്റിയാണ് ബാങ്കുകള്‍ക്ക് നല്കാന്‍ കഴിയുക? കഷ്ടപ്പാടിന്റെ ആ ദിനങ്ങളില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഭാവിയില്‍ ഞങ്ങള്‍ ആരില്‍നിന്നും സഹായം തേടില്ല എന്ന്. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു വായ്പയും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.''
പരിസ്ഥിതിയോട് ചേര്‍ന്നുനില്ക്കുന്നവയാണ് ഇന്‍ഫോസിന്റെ ക്യാമ്പസുകളോരോന്നും. മണ്ണും മരങ്ങളും ജലധാരകളും വള്ളിപ്പടര്‍പ്പുകളുടെ കുളിര്‍മയും ഒത്തുചേരുന്ന മനോഹരമായ അന്തരീക്ഷം. ആധുനിക മുഖച്ഛായയുമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പച്ചപ്പില്‍ ലയിച്ചുചേരുന്നു. ക്യാമ്പസിനകത്തെ സഞ്ചാരത്തിന് ബാറ്ററി ഉപയോഗിക്കുന്ന കാറുകളും സൈക്കിളുകളും മാത്രം. ഗെയിറ്റിനുപുറത്ത് യന്ത്രത്തോക്കുകളുമായി നില്‍ക്കുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരെയും സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ക്യാമ്പസിനുള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖങ്ങളാണ്. ഇവിടെ അപരിചതത്വം അലിഞ്ഞില്ലാതാകുന്നു.
പ്രകൃതിമനോഹരങ്ങളായ ക്യാമ്പസുകള്‍. ഈ മാതൃക മനസ്സില്‍ കടന്നുവന്നതെങ്ങനെയാണ്?
1994ലാണ് ക്യാമ്പസ് എന്ന ആശയം വരുന്നത്. ആളുകള്‍ക്ക് വന്ന് തൊഴിലെടുക്കാന്‍ താല്‍പര്യമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. പൊടിയും പുകയും നിറഞ്ഞ മലിനമായ അന്തരീക്ഷത്തിലൂടെ
യാത്രചെയ്‌തെത്തുന്ന ഒരാള്‍ക്ക് 'ഹായ് ഇവിടെ എന്തൊരു പച്ചപ്പാണ്, എന്തൊരു കുളിര്‍മയാണ്. എനിക്കിവിടെയെല്ലാം നടക്കാം, എന്റെ വാതിലുകളും ജനാലകളും ധൈര്യത്തോടെ തുറന്നിടാം, സുഖമായി ജോലി ചെയ്യാം' എന്നു തോന്നിയാല്‍ അത് വലിയകാര്യമാണ്.
ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അത്ഭുതാവഹമാണ്. ലോകം അഗീകരിച്ച ഈ മാതൃക പ്ലാന്‍ ചെയ്തതെങ്ങനെയാണ്?
ഇന്‍ഫോസിസിന്റെ സ്വത്ത് ഇവിടെ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവരെ ബഹുമാനിക്കേണ്ടതും അവരോട് അന്തസ്സ് പുലര്‍ത്തേണ്ടതും ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഓരോരുത്തരും പരമാവധി കഴിവുകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഉപയോഗിക്കണം. അത്യുത്സാഹത്തോടെയും തെളിഞ്ഞ ബുദ്ധിയോടെയും വേണം അവര്‍ അടുത്തദിവസം രാവിലെ ഇവിടെയെത്താന്‍. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
തിരുവനന്തപുരത്ത് ലോകനിലവാരമുള്ള ക്യാമ്പസ് യാഥാര്‍ഥ്യമായല്ലോ? ഞങ്ങള്‍ കേരളീയര്‍ അംഗീകരിക്കപ്പെട്ടതുപോലെ തോന്നുന്നു
മലയാളികള്‍ കഠിനാധ്വാനികളാണ്. ചുറ്റുപാടുകളോട് പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. ലോകത്തെവിടെപോയാലും അവരെ കാണാം. കേരളീയര്‍ പ്രൊഫഷണലുകാണെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്‍ഫോസിസില്‍ മലയാളികള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷിബുലാല്‍ തുടങ്ങി ഒരുപാടുപേര്‍. ക്രിസിനെപറ്റി പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ആ ടാലന്റ് അറിയാം. ഷിബുലാല്‍ വളരെ ബ്രില്യന്റ് ആണ്. ഇന്‍ഫോസിസിന്റെ തുടക്കംമുതല്‍ താങ്ങുംതണലുമായി ഇവര്‍ എന്റെകൂടെയുണ്ട്. പത്തുലക്ഷത്തിനുമേല്‍ വരിക്കാരുള്ള രണ്ടുപത്രങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നതില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. മലയാളികളുടെ ഒരു പ്രത്യേകത ഇതാണ്. അവര്‍ ലോകത്തെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു.
****
തിരക്കുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ ഇഴപൊട്ടാതെ ചേര്‍ത്തുനിര്‍ത്തുന്നതിന് മൂര്‍ത്തി മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ഭാര്യ സുധാമൂര്‍ത്തിക്കാണ്. ഇന്‍ഫോസിസിന്റെ മൂലധനം കൊടുത്തത് മുതല്‍ ഓരോ വീഴ്ചയിലും വിജയത്തിലും അവര്‍ മൂര്‍ത്തിക്കൊപ്പം നിന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് ഒന്നാംറാങ്കോടെ എഞ്ചിനീയറിങ് വിജയിച്ച സുധാമൂര്‍ത്തി പലപ്പോഴും മൂര്‍ത്തിയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണ വീട്ടമ്മയായി മാറി. ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷനുവേണ്ടി രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. വൈകുന്നേരം നാരായണമൂര്‍ത്തിയുടെ ഫ്ലറ്റില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വാഗതവുമായി വാതില്‍ക്കല്‍ത്തന്നെ സുധാമൂര്‍ത്തിയുണ്ട്. മൂര്‍ത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നു.
''മൂര്‍ത്തി ഒരുപാട് മാറി. ഒരിക്കല്‍ എന്നെ പ്രണയിച്ചിരുന്ന നാണം കുണുങ്ങിയായ മൂര്‍ത്തിയില്‍നിന്ന് ഏറെ വളര്‍ന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍കൂടുതല്‍ വിനയാന്വിതനായിരിക്കുന്നു.'' മുകളിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന മൂര്‍ത്തിയെ വിവരം അറിയിച്ചശേഷം സുധ തന്റെ തിരക്കുകളിലേക്ക് യാത്രപറഞ്ഞിറങ്ങി.
നല്ലൊരു കുടുംബനാഥനാണോ?
ആദ്യമെല്ലാം കുറെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കമ്പനി വളരാന്‍ തുടങ്ങിയതോടെ അധിക ശ്രദ്ധ നല്‍കാന്‍ പറ്റാതായി. എന്നാല്‍ എല്ലാവരും വളരെ സഹകരിച്ചു. എന്നെ എന്റെ ജോലിചെയ്യാന്‍ അനുവദിച്ചു. സുധയുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് എന്റെ ശരിയായ വിജയം. കുട്ടികളും പൂര്‍ണമായും കൂടെനിന്നു.
മക്കള്‍ രണ്ടും വ്യത്യസ്ത പാതയിലാണല്ലോ?
അതെ. അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകന്‍ റോഹന്‍ അവസാനവര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്. മകള്‍ അക്ഷത വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്തും.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍?
വളരെ നല്ലൊരു സംരംഭമാണത്. സുധയാണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. 1997ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്‍ഫോസിസിന്റെ ലാഭത്തില്‍നിന്നും ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ഫൗണ്ടേഷന് നല്‍കും. അത് പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
****
ചെറുപ്പത്തിന്റെ ചൂടില്‍ കമ്യൂണിസം തലയ്ക്കുപിടിച്ച് രാഷ്ട്രീയക്കാരന്റെ കുപ്പായമിടാനായിരുന്നു നാരായണ മൂര്‍ത്തിയ്ക്ക് താല്‍പര്യം. എന്നാല്‍ അക്കാലത്തുണ്ടായ ഒരു സംഭവം മൂര്‍ത്തിയുടെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.
1974ല്‍ പാരീസിലായിരുന്ന മൂര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴി ബള്‍ഗേറിയയുടെയും യുഗോസ്ലാവ്യയുടെയും (ഇന്നത്തെ സൈബീരിയ) അതിര്‍ത്തിയിലെ ചരിത്രനഗരമായ നിസ്സില്‍ എത്തിപ്പെടുന്നു. നിസ്സില്‍നിന്നും ഇസ്താംബൂളിലേക്കുള്ള ട്രെയിന്‍ യാത്രയായിരുന്നു ലക്ഷ്യം. യാത്രക്കാരായി മൂര്‍ത്തിയെക്കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മൂര്‍ത്തി പെണ്‍കുട്ടിയോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി. ബള്‍ഗേറിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയാണ് അവരുടെ സംഭാഷണമെന്ന കുറ്റം ചുമത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ത്തിയെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു കുടുസ്സുമുറിയില്‍ തള്ളി. ഭക്ഷണവും വെള്ളവുമില്ലാതെ തണുപ്പിന്റെ കാഠിന്യത്തില്‍ ഇരുട്ടറയില്‍. 76 മണിക്കൂറുകള്‍ക്കുശേഷം വാതില്‍ തുറന്നു. പക്ഷേ വീണ്ടും പീഢനം. ഗാര്‍ഡിന്റെ റൂമിലാണെന്നുമാത്രം. ഇത്തവണ 21 മണിക്കൂര്‍ തടവ്. അങ്ങനെ 108 മണിക്കൂര്‍. മോചനമെത്തിയപ്പോഴേക്കും മൂര്‍ത്തിയുടെ മനസ്സിലെ കമ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങള്‍ നിസ്സിലെ കൊടുംതണുപ്പിലും കത്തിച്ചാമ്പലായിരുന്നു.
കമ്യൂണിസ്റ്റില്‍നിന്നും ക്യാപിറ്റലിസ്റ്റിലേക്കുള്ള പരിവര്‍ത്തനം?
കമ്യൂണിസത്തിന് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തൊഴില്‍മേഖലകളും കൂടുതല്‍ തൊഴിലുകളും ഉണ്ടാക്കുക എന്നതുമാത്രമാണ് ദാരിദ്ര്യത്തെ നേരിടാനുള്ള പോംവഴി. വ്യവസായമേഖലകള്‍ പുതുതായി ഉണ്ടാവണം. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമേ സംരംഭകരെ ലഭിക്കൂ. എന്റെ ജീവിതത്തില്‍നിന്നു ഞാന്‍ പഠിച്ച കാര്യമാണിത്. ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നതാണ് കുറച്ചുകൂടി ശരി.
വര്‍ഷങ്ങള്‍ക്കുമുമ്പ് വിശപ്പിലും ദാഹത്തിലും തണുപ്പിലും പെട്ട് മണിക്കൂറുകള്‍ വലഞ്ഞ ആ മൂര്‍ത്തിയില്‍നിന്നും ഇന്നത്തെ മൂര്‍ത്തിയിലേക്കുള്ള ദൂരം?
ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെയെത്താന്‍. അന്ന് ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഗാര്‍ഡ് ആത്മാര്‍ത്ഥമായി മാപ്പുചോദിച്ചു. അയാള്‍ പറഞ്ഞു. ''ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് രാജ്യമാണ്. നിങ്ങള്‍ ഒരിന്ത്യക്കാരനായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സ്വതന്ത്രനാക്കുന്നത്.''
ഒരിന്ത്യക്കാരനായതില്‍ വളരെ അഭിമാനിച്ച നിമിഷമായിരുന്നു അത്. ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഈ സംഭവം എനിക്കുപ്രേരണയായി. ബാക്കിയെല്ലാം കൂട്ടായ്മയുടെ വിജയം.
Posted on: 13 Jun 2010
അഞ്ജന ശശി
27 വര്‍ഷം...!
95 രൂപ 3,32,80000 രൂപയായി
വളര്‍ന്ന വിസ്മയം!
ചില കണക്കുകള്‍ അങ്ങനെയാണ്. അത് നമ്മളെ അമ്പരപ്പിക്കും.
1981 ജൂലായ് 2. അന്നാണ് ഈ കണക്കിനുപിറകിലെ കഥ തുടങ്ങുന്നത്. ഒഴിഞ്ഞ കീശയും മനസ്സുനിറയെ ആശയങ്ങളുമായി സ്വപ്നങ്ങള്‍ക്കു നടുവിലായിരുന്നു അന്നയാള്‍. ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ തയ്യാറായി ആറുകൂട്ടുകാര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കിയതാവട്ടെ ഭാര്യ സ്വരുക്കൂട്ടിവെച്ച പതിനായിരം രൂപയും. അന്ന് ആ ഫ്ലറ്റില്‍ പിറന്നുവീണ കമ്പനിയാണ് ഇന്ന് ലോകമറിയുന്ന 'ഇന്‍ഫോസിസ്'. കര്‍ണ്ണാടകയിലെ സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന നാഗവാര രാമറാവു നാരായണമൂര്‍ത്തി എന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് അത് സാഫല്യത്തിന്റെ നിമിഷമായിരുന്നു.
കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരങ്ങളും മുറവിളികളും മുറയ്ക്ക് നടക്കുന്ന കാലം. രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിലെ രൂക്ഷതയ്ക്ക് ദീര്‍ഘവീക്ഷണമുള്ള ആ ചെറുപ്പക്കാര്‍ ചെവിനല്‍കിയില്ല. വരാനിരിക്കുന്ന നാളുകള്‍ അവര്‍ മുന്‍കൂട്ടിക്കണ്ടു. രണ്ടുവര്‍ഷത്തിനുശേഷം സ്‌റ്റോക് മാര്‍ക്കറ്റിലെ സ്‌ക്രീനില്‍ ചരിത്രത്തിലാദ്യമായി ഇന്‍ഫോസിന്റെ പേര് ഡിജിറ്റുകളായി തെളിയുമ്പോള്‍ കേവലം പത്തുരൂപയായിരുന്നു കമ്പനിയുടെ ഓഹരി മുഖവില. 85 രൂപ പ്രീമിയം അടക്കം 95 രൂപ നിരക്കില്‍ അന്ന് നൂറ് ഓഹരി സ്വന്തമാക്കിയവര്‍ക്ക് ബോണസ് ഓഹരികളടക്കം ഇന്ന് ലഭിക്കുന്ന വിലയാണ് മൂന്നുകോടി മുപ്പത്തിരണ്ട് ലക്ഷത്തി എണ്‍പതിനായിരം രൂപ!
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോഫ്റ്റ് വെയര്‍ വില്പനയിലൂടെ 20,000ലധികം കോടിയുടെ വരുമാനം നേടി ഇന്‍ഫോസിസ് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മൂര്‍ത്തിയുടെ പ്രവര്‍ത്തിയിലും വാക്കുകളിലും നിറയുന്നത് പതിവുപോലെ ലാളിത്യവും വിനയവും മാത്രം.
നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ ആത്മാര്‍ഥതയും സമര്‍പ്പണവും
ഒത്തുചേരുമ്പോള്‍ നടക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച
സംരംഭം. അതിന്റെ അമരത്ത് ലാളിത്യത്തിന്റെ പ്രതിരൂപമായി ഒരാള്‍
ഇരുപത്തിയേഴു കൊല്ലം കൊണ്ട് ഇന്‍ഫോസിസിന്റെ വളര്‍ച്ച
എന്‍.ആര്‍.നാരായണമൂര്‍ത്തി എന്ന സ്ഥിരോത്സാഹിയുടെ
സ്വപ്നങ്ങള്‍ക്കൊപ്പമായിരുന്നു. ഇപ്പോള്‍ ആ സ്വപ്നങ്ങളില്‍
മാറുന്ന ലോകവും പുതിയ ഇന്ത്യയും...
ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പോലൊരു സ്ഥാനം അധികം പ്രായമാകുംമുമ്പുതന്നെ ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനം വലിയൊരു ത്യാഗമല്ലേ?
സ്ഥാനമാറ്റം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ നേതാക്കന്‍മാര്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാറില്ല. 52ാമത്തെ വയസ്സിലാണ് ഞാന്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് നന്ദന്‍. പിന്നെ ക്രിസ് വന്നു. അങ്ങനെ ചെയ്യണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് നമ്മള്‍ കഠിനാധ്വാനം ചെയ്യണം. അതിന് ഒരുപാട് ഊര്‍ജ്ജം ആവശ്യമാണ്. ഈ ഊര്‍ജ്ജം വരുന്നത് യുവാക്കളില്‍നിന്നാണ്.
1981 ജൂലായ് രണ്ടിന് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ഇന്‍ഫോസിസ് 1992 ജൂണില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ സമര്‍ഥരെയെല്ലാം വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്ന അവസ്ഥയില്‍ നിന്ന്, ഇന്ത്യന്‍ യുവത്വത്തിന്റെ കഴിവ് ഉപയോഗിച്ച് കമ്പനിയുടെ 98 ശതമാനം വരുമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്ന് നേടുന്ന കമ്പനിയായി വളര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന കമ്പനിയായി കഴിഞ്ഞവര്‍ഷം വാള്‍സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തത് ഇന്‍ഫോസിസിനെ ആയിരുന്നു. ഇന്ത്യന്‍ പതാക പറപ്പിക്കുന്ന ആഗോള കമ്പനിയാണ് ഇന്ന് ഇന്‍ഫോസിസ്. അമേരിക്കയില്‍ മാത്രം ഇന്‍ഫോസിസിന് 13 സെയില്‍സ് ഓഫീസുകളുണ്ട്. യൂറോപ്പിലും ജപ്പാനിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഹോങ്കോങ്ങിലുമെല്ലാം ഇന്‍ഫോസിസ് വരവ് അറിയിച്ചു.
''ഇന്‍ഫോസിസ് ലോകവ്യാപകമായി വളര്‍ന്നിരിക്കുന്നു. അധികം താമസിയാതെ ന്യൂസിലാന്‍ഡിലും തുടങ്ങുന്നുണ്ട്.'' പറയുമ്പോള്‍ നാരായണമൂര്‍ത്തിയുടെ ശബ്ദത്തില്‍ സംതൃപ്തിയുടെ നിറവ.്
കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു പ്രധാന തപാല്‍ കമ്പനി അവര്‍ ഉപയോഗിച്ചിരുന്ന ഐ.ടി. സിസ്റ്റം മാറ്റിസ്ഥാപിക്കാന്‍ ഇന്‍ഫോസിനെ സമീപിച്ചു. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ രൂപകല്‍പന ചെയ്ത പുതിയ സോഫ്റ്റ് വെയറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഞരമ്പുകളിലൂടെ പ്രവഹിച്ചുതുടങ്ങിയപ്പോള്‍ അതുവരെ പ്രതിദിനം രണ്ടുലക്ഷം ചെക്ക്‌പോയിന്റുകളില്‍ വിതരണത്തിനുണ്ടായിരുന്ന എട്ടുമണിക്കൂര്‍ കാലതാമസം വെറും 15 മിനിട്ടുകളായി ചുരുങ്ങി. തപാല്‍ കമ്പനിയുടെ നേട്ടം സമയനഷ്ടത്തില്‍നിന്നും പാഴ്‌ച്ചെലവുകളില്‍നിന്നുമുള്ള മോചനവും കൂടുതല്‍ വ്യാപാരവുമായിരുന്നു. ഏതു പ്രതിസന്ധിയില്‍നിന്നും കരകയറ്റാന്‍ സാധിക്കുന്ന സാങ്കേതികസഹായം ഇന്‍ഫോസിസിന് നല്കാന്‍ കഴിയുമെന്ന് ഇന്ന് ലോകത്തെ പടുകൂറ്റന്‍ കമ്പനികള്‍ കരുതുന്നതും ഇതുകൊണ്ടുതന്നെ.
കടബാധ്യതകളില്ലാത്ത കമ്പനിയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. അതിനെക്കുറിച്ച് മൂര്‍ത്തി പറയുന്നതിങ്ങനെ: ''നന്ദന്‍ നിലകാനി, എന്‍.എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, കെ. ദിനേഷ്, അശോക് അറോറ എന്നിവരാണ് തുടക്കത്തില്‍ എനിക്കൊപ്പം നിന്നത്. സുധ തന്ന പതിനായിരം രൂപയിലാണ് ഞങ്ങളുടെ തുടക്കം. പിന്നെയും പണം ആവശ്യമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഞങ്ങളെ അടുപ്പിച്ചതേയില്ല. സാധാരണക്കാരന്റെ ബെഡ്‌റൂമില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാവം കമ്പനിക്ക് എന്തു കൊളാറ്ററല്‍ സെക്യൂരിറ്റിയാണ് ബാങ്കുകള്‍ക്ക് നല്കാന്‍ കഴിയുക? കഷ്ടപ്പാടിന്റെ ആ ദിനങ്ങളില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഭാവിയില്‍ ഞങ്ങള്‍ ആരില്‍നിന്നും സഹായം തേടില്ല എന്ന്. കഴിഞ്ഞ 27 വര്‍ഷങ്ങളായി ഒരു വായ്പയും ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.''
പരിസ്ഥിതിയോട് ചേര്‍ന്നുനില്ക്കുന്നവയാണ് ഇന്‍ഫോസിന്റെ ക്യാമ്പസുകളോരോന്നും. മണ്ണും മരങ്ങളും ജലധാരകളും വള്ളിപ്പടര്‍പ്പുകളുടെ കുളിര്‍മയും ഒത്തുചേരുന്ന മനോഹരമായ അന്തരീക്ഷം. ആധുനിക മുഖച്ഛായയുമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പച്ചപ്പില്‍ ലയിച്ചുചേരുന്നു. ക്യാമ്പസിനകത്തെ സഞ്ചാരത്തിന് ബാറ്ററി ഉപയോഗിക്കുന്ന കാറുകളും സൈക്കിളുകളും മാത്രം. ഗെയിറ്റിനുപുറത്ത് യന്ത്രത്തോക്കുകളുമായി നില്‍ക്കുന്ന സി.ഐ.എസ്.എഫ്. ജവാന്‍മാരെയും സെക്യൂരിറ്റി ചെക്കിങ്ങും കടന്ന് ക്യാമ്പസിനുള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ പിന്നെ എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖങ്ങളാണ്. ഇവിടെ അപരിചതത്വം അലിഞ്ഞില്ലാതാകുന്നു.
പ്രകൃതിമനോഹരങ്ങളായ ക്യാമ്പസുകള്‍. ഈ മാതൃക മനസ്സില്‍ കടന്നുവന്നതെങ്ങനെയാണ്?
1994ലാണ് ക്യാമ്പസ് എന്ന ആശയം വരുന്നത്. ആളുകള്‍ക്ക് വന്ന് തൊഴിലെടുക്കാന്‍ താല്‍പര്യമുണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നു. പൊടിയും പുകയും നിറഞ്ഞ മലിനമായ അന്തരീക്ഷത്തിലൂടെ
യാത്രചെയ്‌തെത്തുന്ന ഒരാള്‍ക്ക് 'ഹായ് ഇവിടെ എന്തൊരു പച്ചപ്പാണ്, എന്തൊരു കുളിര്‍മയാണ്. എനിക്കിവിടെയെല്ലാം നടക്കാം, എന്റെ വാതിലുകളും ജനാലകളും ധൈര്യത്തോടെ തുറന്നിടാം, സുഖമായി ജോലി ചെയ്യാം' എന്നു തോന്നിയാല്‍ അത് വലിയകാര്യമാണ്.
ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് അത്ഭുതാവഹമാണ്. ലോകം അഗീകരിച്ച ഈ മാതൃക പ്ലാന്‍ ചെയ്തതെങ്ങനെയാണ്?
ഇന്‍ഫോസിസിന്റെ സ്വത്ത് ഇവിടെ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ളവരെ ബഹുമാനിക്കേണ്ടതും അവരോട് അന്തസ്സ് പുലര്‍ത്തേണ്ടതും ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഓരോരുത്തരും പരമാവധി കഴിവുകള്‍ വൈകുന്നേരമാകുമ്പോഴേക്കും ഉപയോഗിക്കണം. അത്യുത്സാഹത്തോടെയും തെളിഞ്ഞ ബുദ്ധിയോടെയും വേണം അവര്‍ അടുത്തദിവസം രാവിലെ ഇവിടെയെത്താന്‍. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
തിരുവനന്തപുരത്ത് ലോകനിലവാരമുള്ള ക്യാമ്പസ് യാഥാര്‍ഥ്യമായല്ലോ? ഞങ്ങള്‍ കേരളീയര്‍ അംഗീകരിക്കപ്പെട്ടതുപോലെ തോന്നുന്നു
മലയാളികള്‍ കഠിനാധ്വാനികളാണ്. ചുറ്റുപാടുകളോട് പെട്ടെന്ന് ഇണങ്ങിച്ചേരുന്നവര്‍. ലോകത്തെവിടെപോയാലും അവരെ കാണാം. കേരളീയര്‍ പ്രൊഫഷണലുകാണെന്നതില്‍ യാതൊരു സംശയവും വേണ്ട. ഇന്‍ഫോസിസില്‍ മലയാളികള്‍ ധാരാളമുണ്ട്. ഇപ്പോഴത്തെ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷിബുലാല്‍ തുടങ്ങി ഒരുപാടുപേര്‍. ക്രിസിനെപറ്റി പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ആ ടാലന്റ് അറിയാം. ഷിബുലാല്‍ വളരെ ബ്രില്യന്റ് ആണ്. ഇന്‍ഫോസിസിന്റെ തുടക്കംമുതല്‍ താങ്ങുംതണലുമായി ഇവര്‍ എന്റെകൂടെയുണ്ട്. പത്തുലക്ഷത്തിനുമേല്‍ വരിക്കാരുള്ള രണ്ടുപത്രങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നതില്‍ എനിക്ക് അദ്ഭുതം തോന്നുന്നു. മലയാളികളുടെ ഒരു പ്രത്യേകത ഇതാണ്. അവര്‍ ലോകത്തെ അറിയാനും അറിയിക്കാനും ശ്രമിക്കുന്നു.
****
തിരക്കുകള്‍ക്കിടയില്‍ കുടുംബബന്ധങ്ങള്‍ ഇഴപൊട്ടാതെ ചേര്‍ത്തുനിര്‍ത്തുന്നതിന് മൂര്‍ത്തി മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് ഭാര്യ സുധാമൂര്‍ത്തിക്കാണ്. ഇന്‍ഫോസിസിന്റെ മൂലധനം കൊടുത്തത് മുതല്‍ ഓരോ വീഴ്ചയിലും വിജയത്തിലും അവര്‍ മൂര്‍ത്തിക്കൊപ്പം നിന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് ഒന്നാംറാങ്കോടെ എഞ്ചിനീയറിങ് വിജയിച്ച സുധാമൂര്‍ത്തി പലപ്പോഴും മൂര്‍ത്തിയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണ വീട്ടമ്മയായി മാറി. ഇന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷനുവേണ്ടി രാജ്യത്തെ പാവപ്പെട്ടവര്‍ക്കിടയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. വൈകുന്നേരം നാരായണമൂര്‍ത്തിയുടെ ഫ്ലറ്റില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വാഗതവുമായി വാതില്‍ക്കല്‍ത്തന്നെ സുധാമൂര്‍ത്തിയുണ്ട്. മൂര്‍ത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സുതുറന്നു.
''മൂര്‍ത്തി ഒരുപാട് മാറി. ഒരിക്കല്‍ എന്നെ പ്രണയിച്ചിരുന്ന നാണം കുണുങ്ങിയായ മൂര്‍ത്തിയില്‍നിന്ന് ഏറെ വളര്‍ന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍കൂടുതല്‍ വിനയാന്വിതനായിരിക്കുന്നു.'' മുകളിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന മൂര്‍ത്തിയെ വിവരം അറിയിച്ചശേഷം സുധ തന്റെ തിരക്കുകളിലേക്ക് യാത്രപറഞ്ഞിറങ്ങി.
നല്ലൊരു കുടുംബനാഥനാണോ?
ആദ്യമെല്ലാം കുറെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കമ്പനി വളരാന്‍ തുടങ്ങിയതോടെ അധിക ശ്രദ്ധ നല്‍കാന്‍ പറ്റാതായി. എന്നാല്‍ എല്ലാവരും വളരെ സഹകരിച്ചു. എന്നെ എന്റെ ജോലിചെയ്യാന്‍ അനുവദിച്ചു. സുധയുടെ ഭാഗത്തുനിന്നുള്ള സഹകരണമാണ് എന്റെ ശരിയായ വിജയം. കുട്ടികളും പൂര്‍ണമായും കൂടെനിന്നു.
മക്കള്‍ രണ്ടും വ്യത്യസ്ത പാതയിലാണല്ലോ?
അതെ. അവര്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകന്‍ റോഹന്‍ അവസാനവര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്. മകള്‍ അക്ഷത വെഞ്ച്വര്‍ കാപിറ്റല്‍ രംഗത്തും.
ഇന്‍ഫോസിസ് ഫൗണ്ടേഷന്‍?
വളരെ നല്ലൊരു സംരംഭമാണത്. സുധയാണ് അതിന്റെ ചെയര്‍പേഴ്‌സണ്‍. 1997ല്‍ ഇന്‍ഫോസിസ് ഫൗണ്ടേഷന് രൂപം നല്‍കി. ഇന്‍ഫോസിസിന്റെ ലാഭത്തില്‍നിന്നും ഒരു നിശ്ചിത തുക എല്ലാവര്‍ഷവും ഫൗണ്ടേഷന് നല്‍കും. അത് പാവപ്പെട്ടവര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.
****
ചെറുപ്പത്തിന്റെ ചൂടില്‍ കമ്യൂണിസം തലയ്ക്കുപിടിച്ച് രാഷ്ട്രീയക്കാരന്റെ കുപ്പായമിടാനായിരുന്നു നാരായണ മൂര്‍ത്തിയ്ക്ക് താല്‍പര്യം. എന്നാല്‍ അക്കാലത്തുണ്ടായ ഒരു സംഭവം മൂര്‍ത്തിയുടെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു.
1974ല്‍ പാരീസിലായിരുന്ന മൂര്‍ത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന വഴി ബള്‍ഗേറിയയുടെയും യുഗോസ്ലാവ്യയുടെയും (ഇന്നത്തെ സൈബീരിയ) അതിര്‍ത്തിയിലെ ചരിത്രനഗരമായ നിസ്സില്‍ എത്തിപ്പെടുന്നു. നിസ്സില്‍നിന്നും ഇസ്താംബൂളിലേക്കുള്ള ട്രെയിന്‍ യാത്രയായിരുന്നു ലക്ഷ്യം. യാത്രക്കാരായി മൂര്‍ത്തിയെക്കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മൂര്‍ത്തി പെണ്‍കുട്ടിയോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി. ബള്‍ഗേറിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെയാണ് അവരുടെ സംഭാഷണമെന്ന കുറ്റം ചുമത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മൂര്‍ത്തിയെ റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു കുടുസ്സുമുറിയില്‍ തള്ളി. ഭക്ഷണവും വെള്ളവുമില്ലാതെ തണുപ്പിന്റെ കാഠിന്യത്തില്‍ ഇരുട്ടറയില്‍. 76 മണിക്കൂറുകള്‍ക്കുശേഷം വാതില്‍ തുറന്നു. പക്ഷേ വീണ്ടും പീഢനം. ഗാര്‍ഡിന്റെ റൂമിലാണെന്നുമാത്രം. ഇത്തവണ 21 മണിക്കൂര്‍ തടവ്. അങ്ങനെ 108 മണിക്കൂര്‍. മോചനമെത്തിയപ്പോഴേക്കും മൂര്‍ത്തിയുടെ മനസ്സിലെ കമ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങള്‍ നിസ്സിലെ കൊടുംതണുപ്പിലും കത്തിച്ചാമ്പലായിരുന്നു.
കമ്യൂണിസ്റ്റില്‍നിന്നും ക്യാപിറ്റലിസ്റ്റിലേക്കുള്ള പരിവര്‍ത്തനം?
കമ്യൂണിസത്തിന് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തൊഴില്‍മേഖലകളും കൂടുതല്‍ തൊഴിലുകളും ഉണ്ടാക്കുക എന്നതുമാത്രമാണ് ദാരിദ്ര്യത്തെ നേരിടാനുള്ള പോംവഴി. വ്യവസായമേഖലകള്‍ പുതുതായി ഉണ്ടാവണം. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമേ സംരംഭകരെ ലഭിക്കൂ. എന്റെ ജീവിതത്തില്‍നിന്നു ഞാന്‍ പഠിച്ച കാര്യമാണിത്. ക്യാപിറ്റലിസ്റ്റ് സോഷ്യലിസ്റ്റ് എന്നതാണ് കുറച്ചുകൂടി ശരി.
വര്‍ഷങ്ങള്‍ക്കുമുമ്പ് വിശപ്പിലും ദാഹത്തിലും തണുപ്പിലും പെട്ട് മണിക്കൂറുകള്‍ വലഞ്ഞ ആ മൂര്‍ത്തിയില്‍നിന്നും ഇന്നത്തെ മൂര്‍ത്തിയിലേക്കുള്ള ദൂരം?
ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട് ഇവിടെയെത്താന്‍. അന്ന് ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഗാര്‍ഡ് ആത്മാര്‍ത്ഥമായി മാപ്പുചോദിച്ചു. അയാള്‍ പറഞ്ഞു. ''ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് രാജ്യമാണ്. നിങ്ങള്‍ ഒരിന്ത്യക്കാരനായതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സ്വതന്ത്രനാക്കുന്നത്.''
ഒരിന്ത്യക്കാരനായതില്‍ വളരെ അഭിമാനിച്ച നിമിഷമായിരുന്നു അത്. ഇന്ത്യയില്‍ നിന്നുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഈ സംഭവം എനിക്കുപ്രേരണയായി. ബാക്കിയെല്ലാം കൂട്ടായ്മയുടെ വിജയം.
ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്
ബിപി എണ്ണച്ചോര്‍ച്ചയില്‍ നിന്ന് ഭോപ്പാല്‍ ദുരന്തത്തിലേക്ക്
Posted on: 15 Jun 2010
അമേരിക്കയുടെ തെക്ക് മെക്‌സിക്കോ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) കുഴിച്ച എണ്ണക്കിണറില്‍ നിന്ന് ഉയര്‍ന്ന ഒരു വമ്പന്‍ മീഥേന്‍ വാതകക്കുമിള പൊട്ടിത്തെറിച്ചപ്പോള്‍ കിണറില്‍ നിന്ന് ക്രൂഡോയില്‍ ശേഖരിച്ചു കൊണ്ട് നിന്ന ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എന്ന ഓയില്‍ റിഗ്ഗിലെ 11 തൊഴിലാളികള്‍ മരണമടഞ്ഞു, കുറേപ്പേര്‍ക്ക് പരിക്കേറ്റു, റിഗ് കടലിനടിയില്‍ മുങ്ങി. ഇതിനിടയില്‍ പൊട്ടിവീണ എണ്ണ മുകളിലേക്ക് കൊണ്ടുവരുന്ന റൈസര്‍ പൈപ്പില്‍ നിന്നും എണ്ണക്കിണറിനുമേല്‍ സ്ഥാപിച്ച വാല്‍വിലൂടെയും ലക്ഷക്കണക്കിന് ലിറ്റര്‍ ക്രൂഡോയില്‍ ജലോപരിതലത്തിലേക്ക് പ്രവഹിച്ചുതുടങ്ങി. ഇത് ഒടുവില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയായി മാറി.
അകടമുണ്ടായ ഏപ്രില്‍ 20 മുതല്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ച ജൂണ്‍ ആദ്യവാരം വരെ എത്ര കോടി ലിറ്റര്‍ ക്രൂഡോയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനുമേല്‍ പാടയായി പരന്നു എന്നതിനെപ്പറ്റി എസ്റ്റിമേറ്റുകള്‍ മാത്രമേ ഇപ്പോഴുള്ളു. ഈ വിഷപ്പാടയുടെ ഫലമായി കടലിലും കരയിലും വായുവിലുമായി വളരുന്ന എത്ര ദശലക്ഷം ജീവജാലങ്ങള്‍ മരിച്ചുവെന്നും ഭാവിയില്‍ മരിക്കുമെന്നും കണക്കുകള്‍ എന്നെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. കോടികളുടെ നഷ്ടം എന്ന് ഭാവിയിലെ സ്ഥിതിവിവരക്കണക്കുകള്‍ പറയുമ്പോള്‍ ഈ ജീവനുകള്‍ക്കൊക്കെ എന്ത് മൂല്യനിര്‍ണയ മാനദണ്ഡം വെച്ചാവും സാമ്പത്തികമായ വിലയിടുക?
എന്തായാലും എണ്ണച്ചോര്‍ച്ച കൊണ്ട് ലൂസിയാന മുതല്‍ ഫ്‌ളോറിഡ വരെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മത്സ്യ ബന്ധനവും ജല ഗതാഗതവും വിനോദസഞ്ചാരവും വഴി കിട്ടേണ്ട എത്ര പണം നഷ്ടമായി എന്നതിനെപ്പറ്റി ഉടനടി വിശ്വസനീയമായ കണക്കുകള്‍ ലഭിക്കും എന്ന് ഉറപ്പാണ്. സെന്റിമീറ്ററുകള്‍ കട്ടിയില്‍ കടലിനുമീതെ പരന്നൊഴുകുന്ന എണ്ണപ്പാടയുടെ വ്യാപനം തടയാനും എണ്ണ തന്നെ വിഘടിപ്പിക്കാനും എന്തു ചിലവാകുമെന്ന കണക്ക് അതിനും മുമ്പ് തന്നെ ലഭിക്കും.
21-ാം നൂറ്റാണ്ടില്‍ ഇതേവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഗുരുതരമായ വ്യവസായദുരന്തം വളരെ പ്രസക്തമായ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി എന്നതാണ് ഈ കാര്‍മേഘപാളികള്‍ക്കിടയിലും കാണാവുന്ന രജതരേഖ. ബിപിയുടെ എണ്ണക്കിണറില്‍ നിന്ന് ക്രൂഡോയില്‍ നിയന്ത്രണമില്ലാതെ ദിവസങ്ങളോളം കുത്തിയൊഴുകിയപ്പോള്‍ യു എസ്സ് ഗവണ്മന്റ് ഒന്നും ചെയ്യാതെ നോക്കി നിന്നു എന്ന ആക്ഷേപമുണ്ടായി. പക്ഷേ യു എസ്സ്. ഗവണ്മന്റ് എന്തു ചെയ്യാനായിരുന്നു? സമുദ്രോപരിതലത്തില്‍ നിന്നും ഒരു മൈല്‍ ആഴത്തിലുള്ള തറയില്‍ കിലോമീറ്ററുകള്‍ താഴ്ചയില്‍ എണ്ണ കുഴിക്കാനുള്ള സാങ്കേതിക വിദ്യ യു എസ്സ് ഗവണ്മന്റിന്റെ പക്കലില്ല. അത്തരമൊരു എണ്ണക്കിണറില്‍ അത്യാഹിതമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയും. ആ വിദ്യയും എണ്ണ വ്യവസായത്തിലേ ഭീമന്മാര്‍ക്കേ വികസിപ്പിക്കാനാവൂ. ശതകോടി ഡോളറുകള്‍ വര്‍ഷവും ലാഭം കൊയ്യുന്ന ഈ എനര്‍ജി ഇന്‍ഡസ്ട്രി സൂപ്പര്‍ മേജേഴ്‌സ് ഒന്നും തങ്ങളുടെ ആര്‍ത്തി വരുത്തിവെച്ചേക്കാവുന്ന അത്യാഹിതങ്ങള്‍ നേരിടാന്‍ വേണ്ടി കാര്യമായ ഗവേഷണ വികസനങ്ങള്‍ എന്തെങ്കിലും സാങ്കേതിക രംഗത്ത് നടത്തിയിരുന്നോ എന്നതാണ് ഒരു ചോദ്യം.
ഇതിന്റെയൊക്കെ ചിലവ് ആര് വഹിക്കും എന്നതാണ് മറ്റൊരു ചോദ്യം? 1989-ലെ കുപ്രസിദ്ധമായ എക്‌സണ്‍ വാല്‍ഡസ് എണ്ണച്ചോര്‍ച്ചയ്ക്ക് ശേഷം കമ്പനികളുടെ ബാധ്യതാ ക്യാപ്പ് (അത്യാഹിതങ്ങള്‍ക്ക് പരിഹാരമായി വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി തുകയെത്രയെന്ന് കോടതിയും നിയമനിര്‍മാണ സഭകളുമൊക്കെ നിശ്ചയിച്ച പരിധിയാണ് ബാധ്യതാ ക്യാപ്) 7.5 കോടി ഡോളറായിരുന്നു. ഇത്തവണത്തെ എണ്ണച്ചോര്‍ച്ചയുടെ പരിഹാരനടപടികള്‍ക്ക് അതിലുമെത്രയോ മടങ്ങ് വേണ്ടിവരുമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. അപ്പോള്‍ ബാക്കി പണം മുഴുവന്‍ യുഎസ്് ഗവണ്മന്റ് വഹിക്കുമോ? അതോ ബിപി ബ്രിട്ടീഷ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തതായതിനാല്‍ ബ്രിട്ടീഷ് ഗവണ്മന്റ്? ഇതെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാന്‍ കാള്‍-ഹെന്‍ട്രിക്ക് സ്വാന്‍ബര്‍ഗിനെ യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു (വന്നുകാണാന്‍ ഉത്തരവിട്ടു എന്നും പറയാം) എന്നത് വ്യവസായലോകത്ത് വലിയ ശങ്ക പരത്തിയിട്ടുണ്ട്. അത്യാഹിതത്തോട് പ്രതികരിക്കാനായി ചിലവായ പണം 6.99 കോടി ഡോളറിന്റെ ബില്‍ ബിപിക്ക് വാഷിങ്ടണ്‍ അയച്ചത് കഴിഞ്ഞ ആഴ്ചയാണ്.
ബാധ്യതാ പരിധി 1000 കോടി ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി സെനറ്റ് പരിസ്ഥിതി പൊതുമരാമത്ത് സമിതി സമ്മേളനവും ചേരുന്നുണ്ട്. ബിപിയുടെ തോന്ന്യാസത്തെപ്പറ്റി വാഷിങ്ടണില്‍ നിന്നുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ പുതിയ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ആശങ്കാകുലനാക്കിയത്രെ. ബ്രിട്ടീഷ് കമ്പനിയായ ബിപിക്ക് വേണ്ടി കാമറൂണ്‍ തന്നെ ഒബാമയോട് സംസാരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ശിക്ഷയെന്ന നിലയില്‍ യുഎസ്സിനു വേണമെങ്കില്‍ ബിപിയെ അമേരിക്കന്‍ തീരക്കടലുകളില്‍ എണ്ണ കുഴിക്കുന്നതില്‍ നിന്നും വിലക്കാം. ഭാവി ഗവണ്മന്റ് കോണ്‍ട്രാക്ടുകളില്‍ നിന്ന് നിരോധിക്കാം. അമേരിക്കന്‍ സൈന്യത്തിന് പ്രതിവര്‍ഷം 200 കോടി ഡോളറിന്റെ എണ്ണ നല്‍കുന്നത് ബിപിയാണ്.
എണ്ണക്കിണറിന്റെ മുഖത്ത് നിന്ന് ക്രൂഡും മറ്റ് ദ്രവപദാര്‍ത്ഥങ്ങളും സുരക്ഷിതമായ രീതിയില്‍പുറത്തേക്ക് വരാനനുവദിക്കുന്ന ബ്ലോഔട്ട് പ്രിവന്റര്‍ വാല്‍വ് തകരാറായത് മൂലമാണ് ഗള്‍ഫിലെ എണ്ണചോര്‍ച്ച ഇത്ര രൂക്ഷമായത്. ഈ വാല്‍വിന്റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് കമ്പനി നിയമപരമായി എടുക്കാന്‍ ബാധ്യസ്ഥമായിരുന്ന മുന്‍കരുതലുകളും സുരക്ഷാ പരിശോധനകളും എടുക്കാതിരുന്നത് മൂലമാണ് അപകടമുണ്ടായതെന്ന് പിന്നീട് നടന്ന പ്രാഥമിക അന്വേഷണങ്ങള്‍ വെളിവാക്കി. ഇത് പരിശോധിക്കേണ്ടിയിരുന്ന ഗവണ്മന്റ് റഗുലേറ്ററി ഏജന്‍സിയിലെ ഉദ്യോസ്ഥരെല്ലാം തങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കമ്പനികളുടെ ഗസ്റ്റുകളെപ്പോലെ ജീവിക്കുകയാണെന്ന് ഇതിനുമുമ്പേ തെളിഞ്ഞതായിരുന്നു (എന്നിട്ട് എന്തെടുത്തു എന്ന് ഇപ്പോള്‍ ചിലരെല്ലാം ചോദിക്കുന്നുണ്ട്).
എണ്ണ ചോര്‍ച്ച രൂക്ഷമായപ്പോള്‍ ബിപി ആദ്യം ഒരു ലോഹ മകുടമുണ്ടാക്കി ലീക്കിന് മുകളില്‍ ഉറപ്പിച്ച് ഓട്ട അടക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ അന്തരീക്ഷമര്‍ദത്തിന്റെ 150 ഇരട്ടി മര്‍ദമുള്ള കടല്‍ത്തട്ടില്‍ അതിലുമെത്രയോ മടങ്ങ് മര്‍ദത്തില്‍ നിന്ന് മോചനം തേടി വന്ന എണ്ണപ്രവാഹം ഈ കൂടിനെ തട്ടിയെറിഞ്ഞു. അതിനുശേഷമാണ് പ്ലാസ്റ്റിക്, ലോഹ പാഴ്‌വസ്തുക്കള്‍ എന്നിവ ഡ്രില്ലിങ്ങ് മഡിനോടൊപ്പം എണ്ണക്കിണറിലേക്ക് പമ്പ് ചെയ് ടോപ് കില്‍ രീതിയില്‍ ചോര്‍ച്ച അടച്ചത്. ഇതിനിടയില്‍ത്തന്നെ പുറത്തേക്ക് കുതിക്കുന്ന എണ്ണ പാടയായി പരക്കുന്നത് തടയാന്‍ അതിലേക്ക് വിഘടന രാസവസ്തുക്കള്‍ (ഡിസ്‌പേഴ്‌സന്റ്‌സ്) സ്‌പ്രേ ചെയ്യുന്നുമുണ്ടായി.
ഈ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരി വാങ്ങാന്‍ പോകുന്നവര്‍ക്ക് കമ്പനികളും ലാഭനഷ്ട കണക്കുകളും റിസ്‌ക് സാധ്യതകളും ചരിത്രവും ഭൂമിശാസ്ത്രവും തൊട്ട് എത്രയോ വിവരങ്ങള്‍ വിവരങ്ങളുടെ പൊതുവേദിയില്‍ ലഭ്യമാണ്. ലഭ്യമല്ലാത്തത് അവരുടെ ചരിത്രത്തില്‍ എത്ര എണ്ണ ചോര്‍ച്ചകളുണ്ടായി, എത്ര റിഗ സ്‌ഫോടങ്ങളില്‍ തൊഴിലാളികള്‍ മരണപ്പെട്ടു അതിന് എന്ത് നഷ്ടപരിഹാരം നല്‍കി, എത്ര എണ്ണ ചോര്‍ന്നു എന്നൊക്കെയുള്ള കണക്കുകളാണ്. ഒരു ഓയില്‍ കമ്പനിയുടെ കാര്യത്തിലും ഇത് കിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയുള്ള മാന്‍ഡേറ്ററിയായ ചോദ്യങ്ങള്‍ക്ക് താഴെ റിഗ്ഗുകളില്‍ നിന്ന് വീണ് പരിക്കു പറ്റിയതിന്റെയും ടാങ്കറിന്റെ ക്രേനിന്റെ അടിയില്‍പ്പെട്ട തൊഴിലാളികളുടെ കണക്കും അവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരങ്ങളുടെ കണക്കുകളുമുണ്ടാകും. ഓയില്‍ കമ്പനികള്ില്‍ സേഫ്റ്റി ഓഡിറ്റ് ഇല്ലാത്തതിനെപ്പറ്റി ഈ സാഹചര്യത്തില്‍ സംസാരങ്ങള്‍ നടക്കുന്നുണ്ട്.
പക്ഷേ ചിലവായ പണം മുഴുവന്‍ ബിപിയുടെ കോളറിന് പിടിച്ചുവാങ്ങാനാണ് ഒബാമയുടെ ഉദ്ദേശമെങ്കിലും അത് നടക്കാന്‍ നാട്ടിലെ നിയമങ്ങളനുവദിക്കുമോ? എന്തൊക്കെ പറഞ്ഞാലും അമേരിക്കന്‍ ജനാധി്പത്യത്തിന്റെ നെടുംതൂണുകളായ അവിടുത്തെ ജുഡിഷ്യറിയും എക്‌സിക്യുട്ടീവും ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൂലധനസ്‌നേഹിയായ നിലപാടാണെടുത്തിട്ടുള്ളത്. ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ച എക്‌സണ്‍ കമ്പനിയുടെ ടാങ്കര്‍ വാല്‍ഡസ് അലാസ്‌കന്‍ തീരത്തടിച്ചപ്പോഴാണ്. അന്ന് അലാസ്‌കയുടെ തെളിഞ്ഞ കടല്‍ത്തീരങ്ങളിലടിഞ്ഞ ക്രൂഡോയിലിന്റെ അവശിഷ്ടങ്ങളിന്നുമുണ്ട്. അന്നത്തെ ദുരന്തത്തിന് അലാസ്‌കയിലെ കോടതി എക്‌സണ് 480 കോടി ഡോളര്‍ പിഴയിട്ടപ്പോള്‍…സുപ്രീം കോടതി അത് 250 കോടിയായി കുറക്കുകയായിരുന്നു. ആ തുക എക്‌സന്റെ ഒരു ദിവസത്തെ വരുമാനത്തിലും കുറവ് മാത്രമായിരുന്നു. എന്തായാലും എക്‌സണ്‍ ദുരന്തത്തിനുശേഷം വൃത്തിയാക്കാന്‍ വേണ്ട ചിലവ് മുഴുവന്‍ കമ്പനി വഹിക്കണമെന്ന് കൃത്യമാക്കിയിട്ടുണ്ട്.……
എന്തായാലും എണ്ണചോചര്‍ച്ച പ്രശ്‌നം ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് അമേരിക്കയില്‍ വ്യവസായവും ഗവണ്മന്റും തമ്മിലുള്ള ഗൗരവമുള്ള ചര്‍ച്ചക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വ്യവസായദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തം നടന്ന നമ്മുടെ നാട്ടിലും വ്യവസായങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ഉച്ചത്തില്‍ ചില ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദികളെ (?) ട്രാഫിക്ക് ആക്‌സിഡന്റിലെ പ്രതികളെപ്പോലെ നിയമവും നീതിപീഠവും വെറുതെ വിട്ടത് നമ്മുടെ രാഷ്ട്രീയക്കാരിലൊന്നും ഒരു ചലനവുമുണ്ടാക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ബിപി എണ്ണച്ചോര്‍ച്ചയിലായാലും ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലായാലും ഫാക്ടറികളില്‍ ബന്ധപ്പെട്ടവര്‍ നിയമാനുസൃതം എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാകുമായിരുന്നു. അപകടമുണ്ടായ രണ്ടിടത്തും ഉടന്‍ മുന്‍കരുതല്‍ പോലെ സുപ്രധാനമായ ചില തുടര്‍നടപടികളെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കാമായിരുന്നു. ഇത് രണ്ടും നടക്കാതെ പോയതിന് ഉത്തരവാദി കമ്പനി മാത്രമല്ല അവരെ പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ഗവണ്മന്റ് ഏജന്‍സിയുടെ കൂടി ചുമതലയായിരുന്നു. വിരല്‍ ചൂണ്ടലിന്റെ നീണ്ട പരമ്പരയുടെ ഒടുവില്‍ ഉത്തരവാദിത്തത്തിന്റെ ' ബോള്‍' എവിടെ ചെന്നവസാനിക്കുമെന്നും നിശ്ചയിക്കേണ്ടതുണ്ട്.
നഷ്ടപരിഹാരം ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന ഒബാമയായാലും നാട്ടുകാരുടെ കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനെ നാട്ടിലെത്തിച്ച അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വമായാലും ഇത്തരം ഘട്ടത്തില്‍ പെരുമാറേണ്ടതുപോലെയാണോ പെരുമാറുന്നതെന്നതാണ് മറ്റൊരു ചോദ്യം. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളുകള്‍ ഉള്ളതുപോലെ ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ എങ്ങിനെ പെരുമാറണമെന്നതിനും ഒരു പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്നാണ് തോന്നുന്നത്.
രാജ്യാന്തര കോര്‍പറേഷനുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്ന ഉത്തരവാദിത്തം അമേരിക്കന്‍ കമ്പനികള്‍ അന്യരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും കാണിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം ഭോപ്പാല്‍ ദുരന്തത്തിന്റെ ആത്യന്തിക ഉത്തരവാദി എന്നു പറയാവുന്ന വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അവരനുവദിക്കുമോ എന്നുതന്നെയാണ് ചോദ്യത്തിന്റെ അര്‍ത്ഥം.
സംഭവിച്ച കാര്യങ്ങളുടെ കണക്കു പറയല്‍ മാത്രമല്ല ഇത്. ബിപി ദുരന്തം മറ്റൊരു വിധത്തിലും ഇന്ത്യയില്‍ പ്രസക്തമാണ്. ബിപിയെന്നാല്‍ ബിയോണ്‍ഡ് പെട്രോളിയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് പെട്രോളിയത്തിനുമപ്പുറത്ത് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നവര്‍ എന്ന്. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിയത്തിനുമപ്പുറത്തെ ഊര്‍ജമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ആണവോര്‍ജമാണ് - സൗരോര്‍ജവും ബയോഗ്യാസുമല്ല. അത് തന്നെയാണ് ഇവിടെ പ്രസക്ത വിഷയവും. 123 കരാറിന്റെയും ആണവ ബാധ്യതാ ബില്ലിന്റെയുമൊക്കെ നാളുകളില്‍ ബിപി പ്രതിനിധാനം ചെയ്യുന്ന ഊര്‍ജവ്യവസായത്തിന്റെ ഭാഗമായ റിയാക്ടര്‍ നിര്‍മാണക്കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതും അവര്‍ വന്‍ലാഭം മോഹിച്ച് ചുളുവിലക്ക് തട്ടിപ്പ് റിയാക്ടറുകള്‍ ഉണ്ടാക്കി വെച്ച് പോകുന്നതും നമ്മള്‍ ആലോചിക്കണം. പത്തോ നൂറോ പേര്‍ക്ക് പ്രസരണമേല്‍ക്കുന്ന ന്യൂക്ലിയര്‍ ചോര്‍ച്ച മാത്രമായിരിക്കില്ല, ഒരു പക്ഷേ മെഗാടണ്‍ ശേഷിയുള്ള അണുവിസ്‌ഫോടനത്തിനു സമമായ മെല്‍റ്റ് ഡൗണ്‍ തന്നെയായിരിക്കും ഇവരുടെ തത്വദീക്ഷയില്ലാത്ത ആര്‍ത്തിയുടെ ഫലം.
നടക്കാതെ പോകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്ന അത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിഫലം വാങ്ങി രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കമ്മീഷന്‍ നല്‍കി നമുക്ക് റിയാക്ടറുകളുണ്ടാക്കിത്തരുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കുമോ? അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ആപത്ത് ലഘൂകരിക്കാന്‍ പ്രാപ്തിയുള്ള പ്രതികരണത്തിന്റെ പ്രോട്ടോക്കോള്‍ അവര്‍ തയ്യാറാക്കുമോ?
ആഗോളമുതലാളിത്തത്തെയും അമേരിക്കന്‍ സാമ്രാജ്യത്തേയുമൊക്കെ പറ്റി തിയറി പറഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നതിനു മുമ്പേ നമ്മള്‍ ചോദിച്ചു തുടങ്ങേണ്ടത് ഈ ചോദ്യങ്ങളാണ്.
Posted on: 15 Jun 2010
അമേരിക്കയുടെ തെക്ക് മെക്‌സിക്കോ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) കുഴിച്ച എണ്ണക്കിണറില്‍ നിന്ന് ഉയര്‍ന്ന ഒരു വമ്പന്‍ മീഥേന്‍ വാതകക്കുമിള പൊട്ടിത്തെറിച്ചപ്പോള്‍ കിണറില്‍ നിന്ന് ക്രൂഡോയില്‍ ശേഖരിച്ചു കൊണ്ട് നിന്ന ഡീപ് വാട്ടര്‍ ഹൊറൈസണ്‍ എന്ന ഓയില്‍ റിഗ്ഗിലെ 11 തൊഴിലാളികള്‍ മരണമടഞ്ഞു, കുറേപ്പേര്‍ക്ക് പരിക്കേറ്റു, റിഗ് കടലിനടിയില്‍ മുങ്ങി. ഇതിനിടയില്‍ പൊട്ടിവീണ എണ്ണ മുകളിലേക്ക് കൊണ്ടുവരുന്ന റൈസര്‍ പൈപ്പില്‍ നിന്നും എണ്ണക്കിണറിനുമേല്‍ സ്ഥാപിച്ച വാല്‍വിലൂടെയും ലക്ഷക്കണക്കിന് ലിറ്റര്‍ ക്രൂഡോയില്‍ ജലോപരിതലത്തിലേക്ക് പ്രവഹിച്ചുതുടങ്ങി. ഇത് ഒടുവില്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയായി മാറി.
അകടമുണ്ടായ ഏപ്രില്‍ 20 മുതല്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ച ജൂണ്‍ ആദ്യവാരം വരെ എത്ര കോടി ലിറ്റര്‍ ക്രൂഡോയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനുമേല്‍ പാടയായി പരന്നു എന്നതിനെപ്പറ്റി എസ്റ്റിമേറ്റുകള്‍ മാത്രമേ ഇപ്പോഴുള്ളു. ഈ വിഷപ്പാടയുടെ ഫലമായി കടലിലും കരയിലും വായുവിലുമായി വളരുന്ന എത്ര ദശലക്ഷം ജീവജാലങ്ങള്‍ മരിച്ചുവെന്നും ഭാവിയില്‍ മരിക്കുമെന്നും കണക്കുകള്‍ എന്നെങ്കിലും ഉണ്ടാവുമോ എന്നറിയില്ല. കോടികളുടെ നഷ്ടം എന്ന് ഭാവിയിലെ സ്ഥിതിവിവരക്കണക്കുകള്‍ പറയുമ്പോള്‍ ഈ ജീവനുകള്‍ക്കൊക്കെ എന്ത് മൂല്യനിര്‍ണയ മാനദണ്ഡം വെച്ചാവും സാമ്പത്തികമായ വിലയിടുക?
എന്തായാലും എണ്ണച്ചോര്‍ച്ച കൊണ്ട് ലൂസിയാന മുതല്‍ ഫ്‌ളോറിഡ വരെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മത്സ്യ ബന്ധനവും ജല ഗതാഗതവും വിനോദസഞ്ചാരവും വഴി കിട്ടേണ്ട എത്ര പണം നഷ്ടമായി എന്നതിനെപ്പറ്റി ഉടനടി വിശ്വസനീയമായ കണക്കുകള്‍ ലഭിക്കും എന്ന് ഉറപ്പാണ്. സെന്റിമീറ്ററുകള്‍ കട്ടിയില്‍ കടലിനുമീതെ പരന്നൊഴുകുന്ന എണ്ണപ്പാടയുടെ വ്യാപനം തടയാനും എണ്ണ തന്നെ വിഘടിപ്പിക്കാനും എന്തു ചിലവാകുമെന്ന കണക്ക് അതിനും മുമ്പ് തന്നെ ലഭിക്കും.
21-ാം നൂറ്റാണ്ടില്‍ ഇതേവരെയുണ്ടായതില്‍ വെച്ച് ഏറ്റവും ഗുരുതരമായ വ്യവസായദുരന്തം വളരെ പ്രസക്തമായ കുറേ ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി എന്നതാണ് ഈ കാര്‍മേഘപാളികള്‍ക്കിടയിലും കാണാവുന്ന രജതരേഖ. ബിപിയുടെ എണ്ണക്കിണറില്‍ നിന്ന് ക്രൂഡോയില്‍ നിയന്ത്രണമില്ലാതെ ദിവസങ്ങളോളം കുത്തിയൊഴുകിയപ്പോള്‍ യു എസ്സ് ഗവണ്മന്റ് ഒന്നും ചെയ്യാതെ നോക്കി നിന്നു എന്ന ആക്ഷേപമുണ്ടായി. പക്ഷേ യു എസ്സ്. ഗവണ്മന്റ് എന്തു ചെയ്യാനായിരുന്നു? സമുദ്രോപരിതലത്തില്‍ നിന്നും ഒരു മൈല്‍ ആഴത്തിലുള്ള തറയില്‍ കിലോമീറ്ററുകള്‍ താഴ്ചയില്‍ എണ്ണ കുഴിക്കാനുള്ള സാങ്കേതിക വിദ്യ യു എസ്സ് ഗവണ്മന്റിന്റെ പക്കലില്ല. അത്തരമൊരു എണ്ണക്കിണറില്‍ അത്യാഹിതമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള സാങ്കേതിക വിദ്യയും. ആ വിദ്യയും എണ്ണ വ്യവസായത്തിലേ ഭീമന്മാര്‍ക്കേ വികസിപ്പിക്കാനാവൂ. ശതകോടി ഡോളറുകള്‍ വര്‍ഷവും ലാഭം കൊയ്യുന്ന ഈ എനര്‍ജി ഇന്‍ഡസ്ട്രി സൂപ്പര്‍ മേജേഴ്‌സ് ഒന്നും തങ്ങളുടെ ആര്‍ത്തി വരുത്തിവെച്ചേക്കാവുന്ന അത്യാഹിതങ്ങള്‍ നേരിടാന്‍ വേണ്ടി കാര്യമായ ഗവേഷണ വികസനങ്ങള്‍ എന്തെങ്കിലും സാങ്കേതിക രംഗത്ത് നടത്തിയിരുന്നോ എന്നതാണ് ഒരു ചോദ്യം.
ഇതിന്റെയൊക്കെ ചിലവ് ആര് വഹിക്കും എന്നതാണ് മറ്റൊരു ചോദ്യം? 1989-ലെ കുപ്രസിദ്ധമായ എക്‌സണ്‍ വാല്‍ഡസ് എണ്ണച്ചോര്‍ച്ചയ്ക്ക് ശേഷം കമ്പനികളുടെ ബാധ്യതാ ക്യാപ്പ് (അത്യാഹിതങ്ങള്‍ക്ക് പരിഹാരമായി വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി തുകയെത്രയെന്ന് കോടതിയും നിയമനിര്‍മാണ സഭകളുമൊക്കെ നിശ്ചയിച്ച പരിധിയാണ് ബാധ്യതാ ക്യാപ്) 7.5 കോടി ഡോളറായിരുന്നു. ഇത്തവണത്തെ എണ്ണച്ചോര്‍ച്ചയുടെ പരിഹാരനടപടികള്‍ക്ക് അതിലുമെത്രയോ മടങ്ങ് വേണ്ടിവരുമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. അപ്പോള്‍ ബാക്കി പണം മുഴുവന്‍ യുഎസ്് ഗവണ്മന്റ് വഹിക്കുമോ? അതോ ബിപി ബ്രിട്ടീഷ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തതായതിനാല്‍ ബ്രിട്ടീഷ് ഗവണ്മന്റ്? ഇതെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാന്‍ കാള്‍-ഹെന്‍ട്രിക്ക് സ്വാന്‍ബര്‍ഗിനെ യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു (വന്നുകാണാന്‍ ഉത്തരവിട്ടു എന്നും പറയാം) എന്നത് വ്യവസായലോകത്ത് വലിയ ശങ്ക പരത്തിയിട്ടുണ്ട്. അത്യാഹിതത്തോട് പ്രതികരിക്കാനായി ചിലവായ പണം 6.99 കോടി ഡോളറിന്റെ ബില്‍ ബിപിക്ക് വാഷിങ്ടണ്‍ അയച്ചത് കഴിഞ്ഞ ആഴ്ചയാണ്.
ബാധ്യതാ പരിധി 1000 കോടി ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി സെനറ്റ് പരിസ്ഥിതി പൊതുമരാമത്ത് സമിതി സമ്മേളനവും ചേരുന്നുണ്ട്. ബിപിയുടെ തോന്ന്യാസത്തെപ്പറ്റി വാഷിങ്ടണില്‍ നിന്നുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ പുതിയ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ആശങ്കാകുലനാക്കിയത്രെ. ബ്രിട്ടീഷ് കമ്പനിയായ ബിപിക്ക് വേണ്ടി കാമറൂണ്‍ തന്നെ ഒബാമയോട് സംസാരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ശിക്ഷയെന്ന നിലയില്‍ യുഎസ്സിനു വേണമെങ്കില്‍ ബിപിയെ അമേരിക്കന്‍ തീരക്കടലുകളില്‍ എണ്ണ കുഴിക്കുന്നതില്‍ നിന്നും വിലക്കാം. ഭാവി ഗവണ്മന്റ് കോണ്‍ട്രാക്ടുകളില്‍ നിന്ന് നിരോധിക്കാം. അമേരിക്കന്‍ സൈന്യത്തിന് പ്രതിവര്‍ഷം 200 കോടി ഡോളറിന്റെ എണ്ണ നല്‍കുന്നത് ബിപിയാണ്.
എണ്ണക്കിണറിന്റെ മുഖത്ത് നിന്ന് ക്രൂഡും മറ്റ് ദ്രവപദാര്‍ത്ഥങ്ങളും സുരക്ഷിതമായ രീതിയില്‍പുറത്തേക്ക് വരാനനുവദിക്കുന്ന ബ്ലോഔട്ട് പ്രിവന്റര്‍ വാല്‍വ് തകരാറായത് മൂലമാണ് ഗള്‍ഫിലെ എണ്ണചോര്‍ച്ച ഇത്ര രൂക്ഷമായത്. ഈ വാല്‍വിന്റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് കമ്പനി നിയമപരമായി എടുക്കാന്‍ ബാധ്യസ്ഥമായിരുന്ന മുന്‍കരുതലുകളും സുരക്ഷാ പരിശോധനകളും എടുക്കാതിരുന്നത് മൂലമാണ് അപകടമുണ്ടായതെന്ന് പിന്നീട് നടന്ന പ്രാഥമിക അന്വേഷണങ്ങള്‍ വെളിവാക്കി. ഇത് പരിശോധിക്കേണ്ടിയിരുന്ന ഗവണ്മന്റ് റഗുലേറ്ററി ഏജന്‍സിയിലെ ഉദ്യോസ്ഥരെല്ലാം തങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കമ്പനികളുടെ ഗസ്റ്റുകളെപ്പോലെ ജീവിക്കുകയാണെന്ന് ഇതിനുമുമ്പേ തെളിഞ്ഞതായിരുന്നു (എന്നിട്ട് എന്തെടുത്തു എന്ന് ഇപ്പോള്‍ ചിലരെല്ലാം ചോദിക്കുന്നുണ്ട്).
എണ്ണ ചോര്‍ച്ച രൂക്ഷമായപ്പോള്‍ ബിപി ആദ്യം ഒരു ലോഹ മകുടമുണ്ടാക്കി ലീക്കിന് മുകളില്‍ ഉറപ്പിച്ച് ഓട്ട അടക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ അന്തരീക്ഷമര്‍ദത്തിന്റെ 150 ഇരട്ടി മര്‍ദമുള്ള കടല്‍ത്തട്ടില്‍ അതിലുമെത്രയോ മടങ്ങ് മര്‍ദത്തില്‍ നിന്ന് മോചനം തേടി വന്ന എണ്ണപ്രവാഹം ഈ കൂടിനെ തട്ടിയെറിഞ്ഞു. അതിനുശേഷമാണ് പ്ലാസ്റ്റിക്, ലോഹ പാഴ്‌വസ്തുക്കള്‍ എന്നിവ ഡ്രില്ലിങ്ങ് മഡിനോടൊപ്പം എണ്ണക്കിണറിലേക്ക് പമ്പ് ചെയ് ടോപ് കില്‍ രീതിയില്‍ ചോര്‍ച്ച അടച്ചത്. ഇതിനിടയില്‍ത്തന്നെ പുറത്തേക്ക് കുതിക്കുന്ന എണ്ണ പാടയായി പരക്കുന്നത് തടയാന്‍ അതിലേക്ക് വിഘടന രാസവസ്തുക്കള്‍ (ഡിസ്‌പേഴ്‌സന്റ്‌സ്) സ്‌പ്രേ ചെയ്യുന്നുമുണ്ടായി.
ഈ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരി വാങ്ങാന്‍ പോകുന്നവര്‍ക്ക് കമ്പനികളും ലാഭനഷ്ട കണക്കുകളും റിസ്‌ക് സാധ്യതകളും ചരിത്രവും ഭൂമിശാസ്ത്രവും തൊട്ട് എത്രയോ വിവരങ്ങള്‍ വിവരങ്ങളുടെ പൊതുവേദിയില്‍ ലഭ്യമാണ്. ലഭ്യമല്ലാത്തത് അവരുടെ ചരിത്രത്തില്‍ എത്ര എണ്ണ ചോര്‍ച്ചകളുണ്ടായി, എത്ര റിഗ സ്‌ഫോടങ്ങളില്‍ തൊഴിലാളികള്‍ മരണപ്പെട്ടു അതിന് എന്ത് നഷ്ടപരിഹാരം നല്‍കി, എത്ര എണ്ണ ചോര്‍ന്നു എന്നൊക്കെയുള്ള കണക്കുകളാണ്. ഒരു ഓയില്‍ കമ്പനിയുടെ കാര്യത്തിലും ഇത് കിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയുള്ള മാന്‍ഡേറ്ററിയായ ചോദ്യങ്ങള്‍ക്ക് താഴെ റിഗ്ഗുകളില്‍ നിന്ന് വീണ് പരിക്കു പറ്റിയതിന്റെയും ടാങ്കറിന്റെ ക്രേനിന്റെ അടിയില്‍പ്പെട്ട തൊഴിലാളികളുടെ കണക്കും അവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരങ്ങളുടെ കണക്കുകളുമുണ്ടാകും. ഓയില്‍ കമ്പനികള്ില്‍ സേഫ്റ്റി ഓഡിറ്റ് ഇല്ലാത്തതിനെപ്പറ്റി ഈ സാഹചര്യത്തില്‍ സംസാരങ്ങള്‍ നടക്കുന്നുണ്ട്.
പക്ഷേ ചിലവായ പണം മുഴുവന്‍ ബിപിയുടെ കോളറിന് പിടിച്ചുവാങ്ങാനാണ് ഒബാമയുടെ ഉദ്ദേശമെങ്കിലും അത് നടക്കാന്‍ നാട്ടിലെ നിയമങ്ങളനുവദിക്കുമോ? എന്തൊക്കെ പറഞ്ഞാലും അമേരിക്കന്‍ ജനാധി്പത്യത്തിന്റെ നെടുംതൂണുകളായ അവിടുത്തെ ജുഡിഷ്യറിയും എക്‌സിക്യുട്ടീവും ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മൂലധനസ്‌നേഹിയായ നിലപാടാണെടുത്തിട്ടുള്ളത്. ഇതിനു മുമ്പ് അമേരിക്ക കണ്ട ഏറ്റവും വലിയ എണ്ണച്ചോര്‍ച്ച എക്‌സണ്‍ കമ്പനിയുടെ ടാങ്കര്‍ വാല്‍ഡസ് അലാസ്‌കന്‍ തീരത്തടിച്ചപ്പോഴാണ്. അന്ന് അലാസ്‌കയുടെ തെളിഞ്ഞ കടല്‍ത്തീരങ്ങളിലടിഞ്ഞ ക്രൂഡോയിലിന്റെ അവശിഷ്ടങ്ങളിന്നുമുണ്ട്. അന്നത്തെ ദുരന്തത്തിന് അലാസ്‌കയിലെ കോടതി എക്‌സണ് 480 കോടി ഡോളര്‍ പിഴയിട്ടപ്പോള്‍…സുപ്രീം കോടതി അത് 250 കോടിയായി കുറക്കുകയായിരുന്നു. ആ തുക എക്‌സന്റെ ഒരു ദിവസത്തെ വരുമാനത്തിലും കുറവ് മാത്രമായിരുന്നു. എന്തായാലും എക്‌സണ്‍ ദുരന്തത്തിനുശേഷം വൃത്തിയാക്കാന്‍ വേണ്ട ചിലവ് മുഴുവന്‍ കമ്പനി വഹിക്കണമെന്ന് കൃത്യമാക്കിയിട്ടുണ്ട്.……
എന്തായാലും എണ്ണചോചര്‍ച്ച പ്രശ്‌നം ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് അമേരിക്കയില്‍ വ്യവസായവും ഗവണ്മന്റും തമ്മിലുള്ള ഗൗരവമുള്ള ചര്‍ച്ചക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വ്യവസായദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായദുരന്തം നടന്ന നമ്മുടെ നാട്ടിലും വ്യവസായങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി ഉച്ചത്തില്‍ ചില ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. ഭോപ്പാല്‍ ദുരന്തത്തിനുത്തരവാദികളെ (?) ട്രാഫിക്ക് ആക്‌സിഡന്റിലെ പ്രതികളെപ്പോലെ നിയമവും നീതിപീഠവും വെറുതെ വിട്ടത് നമ്മുടെ രാഷ്ട്രീയക്കാരിലൊന്നും ഒരു ചലനവുമുണ്ടാക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ബിപി എണ്ണച്ചോര്‍ച്ചയിലായാലും ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലായാലും ഫാക്ടറികളില്‍ ബന്ധപ്പെട്ടവര്‍ നിയമാനുസൃതം എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാകുമായിരുന്നു. അപകടമുണ്ടായ രണ്ടിടത്തും ഉടന്‍ മുന്‍കരുതല്‍ പോലെ സുപ്രധാനമായ ചില തുടര്‍നടപടികളെടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കാമായിരുന്നു. ഇത് രണ്ടും നടക്കാതെ പോയതിന് ഉത്തരവാദി കമ്പനി മാത്രമല്ല അവരെ പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ട ഗവണ്മന്റ് ഏജന്‍സിയുടെ കൂടി ചുമതലയായിരുന്നു. വിരല്‍ ചൂണ്ടലിന്റെ നീണ്ട പരമ്പരയുടെ ഒടുവില്‍ ഉത്തരവാദിത്തത്തിന്റെ ' ബോള്‍' എവിടെ ചെന്നവസാനിക്കുമെന്നും നിശ്ചയിക്കേണ്ടതുണ്ട്.
നഷ്ടപരിഹാരം ചര്‍ച്ച ചെയ്യാന്‍ ബിപിയുടെ ചെയര്‍മാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന ഒബാമയായാലും നാട്ടുകാരുടെ കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ യൂനിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാനെ നാട്ടിലെത്തിച്ച അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വമായാലും ഇത്തരം ഘട്ടത്തില്‍ പെരുമാറേണ്ടതുപോലെയാണോ പെരുമാറുന്നതെന്നതാണ് മറ്റൊരു ചോദ്യം. രാഷ്ട്രത്തലവന്മാരെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളുകള്‍ ഉള്ളതുപോലെ ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ എങ്ങിനെ പെരുമാറണമെന്നതിനും ഒരു പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്നാണ് തോന്നുന്നത്.
രാജ്യാന്തര കോര്‍പറേഷനുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്ന ഉത്തരവാദിത്തം അമേരിക്കന്‍ കമ്പനികള്‍ അന്യരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെയും കാണിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം ഭോപ്പാല്‍ ദുരന്തത്തിന്റെ ആത്യന്തിക ഉത്തരവാദി എന്നു പറയാവുന്ന വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യാന്‍ അവരനുവദിക്കുമോ എന്നുതന്നെയാണ് ചോദ്യത്തിന്റെ അര്‍ത്ഥം.
സംഭവിച്ച കാര്യങ്ങളുടെ കണക്കു പറയല്‍ മാത്രമല്ല ഇത്. ബിപി ദുരന്തം മറ്റൊരു വിധത്തിലും ഇന്ത്യയില്‍ പ്രസക്തമാണ്. ബിപിയെന്നാല്‍ ബിയോണ്‍ഡ് പെട്രോളിയം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് പെട്രോളിയത്തിനുമപ്പുറത്ത് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നവര്‍ എന്ന്. ഇന്നത്തെ സാഹചര്യത്തില്‍ പെട്രോളിയത്തിനുമപ്പുറത്തെ ഊര്‍ജമെന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ആണവോര്‍ജമാണ് - സൗരോര്‍ജവും ബയോഗ്യാസുമല്ല. അത് തന്നെയാണ് ഇവിടെ പ്രസക്ത വിഷയവും. 123 കരാറിന്റെയും ആണവ ബാധ്യതാ ബില്ലിന്റെയുമൊക്കെ നാളുകളില്‍ ബിപി പ്രതിനിധാനം ചെയ്യുന്ന ഊര്‍ജവ്യവസായത്തിന്റെ ഭാഗമായ റിയാക്ടര്‍ നിര്‍മാണക്കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതും അവര്‍ വന്‍ലാഭം മോഹിച്ച് ചുളുവിലക്ക് തട്ടിപ്പ് റിയാക്ടറുകള്‍ ഉണ്ടാക്കി വെച്ച് പോകുന്നതും നമ്മള്‍ ആലോചിക്കണം. പത്തോ നൂറോ പേര്‍ക്ക് പ്രസരണമേല്‍ക്കുന്ന ന്യൂക്ലിയര്‍ ചോര്‍ച്ച മാത്രമായിരിക്കില്ല, ഒരു പക്ഷേ മെഗാടണ്‍ ശേഷിയുള്ള അണുവിസ്‌ഫോടനത്തിനു സമമായ മെല്‍റ്റ് ഡൗണ്‍ തന്നെയായിരിക്കും ഇവരുടെ തത്വദീക്ഷയില്ലാത്ത ആര്‍ത്തിയുടെ ഫലം.
നടക്കാതെ പോകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രം കഴിയുന്ന അത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിഫലം വാങ്ങി രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കമ്മീഷന്‍ നല്‍കി നമുക്ക് റിയാക്ടറുകളുണ്ടാക്കിത്തരുന്ന ബഹുരാഷ്ട്ര കമ്പനികള്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കുമോ? അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ആപത്ത് ലഘൂകരിക്കാന്‍ പ്രാപ്തിയുള്ള പ്രതികരണത്തിന്റെ പ്രോട്ടോക്കോള്‍ അവര്‍ തയ്യാറാക്കുമോ?
ആഗോളമുതലാളിത്തത്തെയും അമേരിക്കന്‍ സാമ്രാജ്യത്തേയുമൊക്കെ പറ്റി തിയറി പറഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നതിനു മുമ്പേ നമ്മള്‍ ചോദിച്ചു തുടങ്ങേണ്ടത് ഈ ചോദ്യങ്ങളാണ്.
Sunday, June 13, 2010
Tuesday, April 20, 2010
Pravasa Chithrangal
¥¿áJáUÕæa ÕßÏVMßæa ÈÞx¢ æµÞIí ÈߨíµÞø ØËíËßW ÈßWAæMÞùáÄßÏßˆÞæÄ ÕKçMÞZ ÎÈTßW ÕKáµâ¿ßÏ ºßLÏÞÏßøáKá §æÄÝáÄÞX ®æK çdÉøßMß‚Äí. ÈÞ¢ §ÄáÕæø µÞÃÞJ ºßdÄBZ ·ZËí ÎøáÍâÕßW ²øáÉÞ¿áIí ®K ØÄcæJ ¼ÈßMß‚ ºßLÏÞÏßøáKá ¥Äí.
Øá·tdÆÕcB{áæ¿ çÉøí çÈÞAß ÆßÕçØÈ ç×ÞMß¹í ÎÞ{áµZ µÏùßÏßùBáK ÏáÕ ØÎâÙJßW ÖøßæAÞKí ¥ÜAß ÕãJßÏÞAß ²øá Ȉ ×VGßGí ÉUßÏßW ÕøÞÈÞÕÞJ ÉÞÕBZ §Kᢠ©IçˆÞ ®Kí Äßøß‚ùßÏáçOÞZ ÎùEáµß¿AáK ²øáÉÞ¿í ºßdÄBZ §ÈßÏᢠ·ZËí ÎøáÍâÕßW µÞÃÞX ÌÞAßÏáIí ®çKÞVJí çÉÞÕáKá.
¨ ·ZËí ÎøáÍâÕßW ¼àÕßÄ¢ ®K ÎâKføæJ ÄUß ÈàAÞX ÎÈá×cØÎâÙ¢ ¥ÈáÍÕßAáK çÕÆÈµ{áæ¿ ºßdÄBZ §KæJ ØÎâÙ¢ ¥ÇßµæÎÞKᢠµIßGáIÞÕ߈. æÙÏíJßÏßÜᢠ§¿ÏíAßæ¿ §çLÞçÈ×cÏßÜᢠ©IÞµáK ÍâµOB{ßW Éß¿EáÎøßAáK ÉÄßÈÞÏßøB{áæ¿ ºßdÄB{ᢠ¥Õßæ¿ ĵVKá ÕàÃáµß¿AáK æµGß¿B{áæ¿ ºßdÄB{ᢠºßÜçMÞZ ÕÞVJÞ ÎÞÇcÎB{ßÜâæ¿ µIáµÞÃá¢. §æÄÞKᢠÈNáæ¿ ¥¿áæJÞKᢠ¥ˆçˆÞ ®K ºßLçÏÞæ¿ ¥æÄÞæA ÈßÎß×çÈø¢ æµÞIí ÈÞ¢ µÞøcÎÞAÞæÄ ÎùKáµ{ÏáKá.
ØíçËÞ¿ÈB{á¢ ÎøÃB{ᢠÈßÄcØ¢ÍÕÎÞÏ ÉÜØíÄàÈᑚ æÄøáÕáµ{á¢, §ùÞ~ßæÜ È·øB{ᢠÉÞµßØíÅÞÈßæÜÏᢠ¥Ëí·ÞÈߨíÅÞÈßæÜÏᢠÎÜ §¿áAáµ{ᢠ²æA ÈNáæ¿ Õ{VKá ÕøáK ÄÜÎáùÏíAí ÎÈ£ÉÞÀÎÞÏßøßAÞ¢. Éçf, ÈNáæ¿ ÈÞGßW ÈßKᢠçºÞø Äß{MßÏíçAI Ȉ çÈøJí µ¿W µ¿KáÕKí ·ZËí ÎøáÍâÕßW µ×í¿ÄÏáæ¿ µÆÈµÅµZ øºßAáK ÍVJÞAzÞøáæ¿çÏÞ ©MÎÞøáæ¿çÏÞ ç¼c×íÀzÞøáæ¿çÏÞ µÞøÃÕzÞøáæ¿çÏÞ ºßdÄBZ ¥¿ß‚áæÉÞ{ßÏáæ¿ ³çøÞ ÎÞxBZ ³çøÞ ÆßÕØ¢ çÄ¿ß çÉÞÕáK §KæJ ÏáÕÄÜÎáù µIáµÞÃáçÎÞ? ÎáùæÄxÞæÄ ÎÞØÞÎÞØ¢ ÕøáK ¦ÏßøBZ ®¿áJá È·øB{ßW çÉÞÏß ÇâVJ¿ßAáK ÍÞøcçÏÞ µáGßµç{Þ ²øá ÆßÈæÎCßÜᢠ¨ ¦ÏßøBZ ®BæÈ ®æa ÍVJÞÕí ØOÞÆß‚á ¥æˆCßW ®æa ©M ØOÞÆß‚á ®Kí ºßL߂߸áKáæÕCßW ÕßÏVMßæa ÈÞx¢ ÎùAÞX æÕOW æµÞUáK ÕßÖMßæa µÞÀßÈc¢ ÎÞxÞX ºâ¿ßæÈ ÎùAáK dÉÕÞØßÏáæ¿ ÎÈTßW ®dÄ ÕÜßæÏÞøá µá{ßVÎ ÉøJßçÏçÈ.
ÈÞGßW ÈßKᢠÕK ÉßFáµáGßÏáæ¿ ÉáFßøßAáK çËÞçGÞ çÈÞAß ¥ÄßøÞÕᑚ æº{ß É߿߂ ÏâÃßçËÞ¢ ÕÜß‚á µÏxß µOÈß ÕIßÏßW ÄßAß ÄßøáµßÏßøáKí ÉÃß ØíÅÜçJAí µáÄßAáçOÞZ ¦ ÎÈTí ÈßùæÏ ÈÞGßÜáU ÍÞøcÏᢠÎA{ᢠÎÞÄÞÉßÄÞAzÞøá¢ ÎÞdÄÎÞÏßøßAá¢. µÞJßøßAáK æÉÞøßE ºâ¿ßæÈ ®ˆÞ¢ ¥ÕV ¦ ºßLÏßW ÎùAáKá. ¥Lß ÎâÕLß Õæø ÉÃßæÏ¿áJí ùâÎßçÜAí οBáçOÞÝᢠ¥Õßæ¿ ¥ÜAßÏß¿ÞX µâGßÕ‚ ÕØídÄB{ᢠ¥¿áA{ÏßW æÕGß ¥øßEá ÕÏíçAI µùߨÞÇÈB{ᢠÎÞdÄÎÞÃí ¥Õæa ÎÈTí ÈßùæÏ. çÉÞÏß µá{ß‚í µß¿KáùBÞ¢ ®Ká Õ‚ÞW ¥Õßæ¿ µÞJßøßAáK ·ZËᑚ ©ùA¢ 浿áJß ÏdLÎÞÏ ÎâG ÉáÜßæÏ ®BæÈ ØÙßAᢠ®K çÕÕÜÞÄßÏÞÏßøßAᢠ¥ÄßÈá ÉáùæÎ. ¥ÄáçÉÞæÜ µËíÄàøàÏÏßæÜÏᢠØâMV ÎÞVAxáµ{ßæÜÏᢠÉÃßAÞøáæ¿ ¥ÕØíÅÏᢠÕßÍßKΈ. ÈßÎß׿ÎÞKá æÄxßÏÞW µâVJ Îá~ÍÞÕ¢ æµÞIí çÈøß¿áK ÎáÄÜÞ{ß ÎÞdÄÎÞÏßøßAᢠ¥Õæa ºßLÏßW ¥ÇßµÕá¢. ÈÞGßW ÈßKá¢ ÕøáK dÉßÏÄÎÏáæ¿ ¥æˆCßW ÎA{áæ¿ Îߨí çµÞ{áµZ ¥Õæa ÎÈTßæÈ ÄGß ©ÃVJáçOÞZ ¥ÕX ¥ùßÏÞæÄ ®HßAâGß ÕÏíAáKá §ÈßÏᢠ®dÄ ÎÞØÎáIí ²Ká çÉÞÏßÕøÞX ®Kí!
ºßdÄBZ ÄàøáK߈ ³ËàØáµ{ßW ç¼ÞÜß æº‡áKÕæa ¥ÕØíÅ ØáwøÎÞÏßøßAᢠ®Ká µøáÄßÏÕÈᢠæÄxß. ÎÞØÖO{¢ ÎáùæÄxÞæÄ ÌÞCßW ÕøáæÎCßÜᢠ¥¿‚áÄàVAÞX ÌÞAßÏáU ²øáµâG¢ ædµÁßxí µÞVÁáµ{áæ¿ µâOÞøÎÞÏßøßAᢠ¥Õæa æÉø ÈßùæÏ. Õà¿í ÕÏíAÞçÈÞ, ØíÅÜæÎ¿áAÞçÈÞ, εæ{ æµGß‚ÏÏíAÞçÈÞ çÕIß ÌÞCßW ÈßKᢠ®¿áJ çÜÞÃßæa ¥¿Õí ÎÞØæÎÞKá æÄxßÏÞW ©IÞµáK æÉÞˆÞMí ÎÞdÄÎÞÏßøßAᢠ¥Õæa ÎÈTí ÈßùæÏ. èÆÈ¢ ÆßÈ¢ ÍÞøcçÏ޿ᢠµáGßµç{޿ᢠçËÞÃßÜâæ¿ Ø¢ØÞøß‚á µ¿Î ÄàVAáæÎCßÜᢠÎÈçTÞæ¿æÏÞKá ºßøßAÞX ¥ÕæÈæAÞIí ¦ÕÞæÄ ÕøáKá. dÉÕÞØ çÕÆÈÏáæ¿ ÎæxÞøá ºßdÄÎÞÃí ¥ÕÈá¢.
§ÄßæÈˆÞ¢ ÉáùæÎ ØíçÉÞYØVÎÞøáæ¿ dµâøÄµZAí §øÏÞÕáK ÉÄßÈÞÏßøBZ çÕæù. ÕàØ ²K¿ß‚á µßGÞX çÕIß µÞW æÄÞÝáÄí ÕÃçBIß ÕøáKÕæa ºßdÄ¢ ¦øá µIá? µÞJßøßAáK µá¿á¢ÌæJ ²Kí µIáÕøÞX çÕIß ÈâùáÕG¢ ³ËàØí µÏùßÏßùçBIß ÕøáKÕæa ºßdÄ¢ ®dÄÏáIí? ®ˆÞ¢ ©çÉfß‚í ²Ká ÈÞGßW çÉÞÏß ØbØíÅÎÞÏß µÝßÏÞ¢ ®Ká µøáÄßÏÞÜᢠøfÏ߈. Äæa ÕàØ ²Ká µcÞXØW æºÏíÄá µßGÃæÎCßÜᢠ¥ÕX ²øáÉÞ¿í ÕßÏVAâ. §ÄᢠµÞÃÞæÄ çÉÞÕáK dÉÕÞØ ºßdÄB{ÞÃí.
·ZËᑚ çÜÞµ æùçAÞVÁáµZ ÄÞIÞX çÕIß æµGßæMÞAßÏßGáU ÌáV¼áµ{áæ¿ÏᢠȷøÎÇcJßÜâæ¿ ºàùßMÞÏáK ¦Á¢Ìø æÎçd¿Þ æd¿ÏßÈáµ{áæ¿ÏᢠçÎÞ¿ß Éß¿ßMß‚ ÎÞ{áµ{áæ¿ÏᢠÉÞVAáµ{áæ¿Ïᢠç×ÞMß¹í ©WØÕB{áæ¿ÏᢠºßdÄBZ ÈNáæ¿ ÄÜÎáù Øâfß‚áÕ‚ßGáæICßÜᢠµ×í¿ÄÏáæ¿ µÈÜáµZ ÄàVAáK Äæa ÍVJÞÕßæaçÏÞ ©MÏáæ¿çÏÞ ºßdÄçÎÞ ¼ÈæMøáM¢ æµÞIí ÕàVMá ÎáGáK ¥Õøáæ¿ ùâÎáµ{ᑚ çÖÞºÈàÏÄÏáæ¿ ºßdÄBç{Þ ÈNáæ¿ ÄÜÎáù µIßGáçIÞ? ¥Äˆ µÞÃÞX dÖÎß‚ßGáçIÞ? ÎÞØÞÎÞØ¢ ·ZËí ºáxÞX ÕøáK ÎdLß ÎÙÞzÞçøÞ ÉßøßÕí øÞ¼ÞAzÞçøÞ dÖÎß‚ßGáçIÞ? ¥Õøáæ¿ dÉÖíÈ ÖÎÈJßÈÞÏß ø¢·JßùBßÏßGáçIÞ? §ùBáK Ø¢¸¿Èµ{ᢠçÈÄÞAzÞøá¢ Õßø{ÎÞÏß ÈÎáAí ÎáKßW ©æIK ØÄc¢ Îù‚áÕÏíAáK߈.
æÉøáKÞç{Þ ³ÃçÎÞ dµßØíÎçØÞ ²Ká¢ÄæK ÎÈTùßEá ¦ç¸Þ×ßAÞX ÕßÇßÏ߈ÞJ dÉÕÞØßÏáæ¿ ºßdÄ¢ ¦øá µIá? ¯æÄÞøá ¦ç¸Þ×JßÈá ÎáKßÜᢠ¥ÕÈí ÈßùµHàøáÎÞÏß Äæa ç¼ÞÜßÏßW ÎáÝáµÞçÈ ÕßÇßÏáUâ. ¥Õæa µá¿á¢Ì¢ ÈÞGßW ¦ç¸Þ× ÈÞ{áµ{ßW ÎÄßÎùAáçOÞZ ®æKCßÜᢠ²øá ÉáÄáÕØídÄ¢ ÇøßAÞÈÞÕÞæÄ Äæa ÕßÇßAí ÎáKßW ÄÜ µáÈ߂߸ßAáK dÉÕÞØ ØÎâÙJßæa µÞÃÞæÄ çÉÞÕáK ²øáÉÞ¿í ºßdÄBZ ©Ií.
ÈÞGßW ¦ÝíºçÄÞùᢠȿAáK ¦Á¢Ìø µÜcÞà ÇâVJßÈá ÎáKßW ÎâAJí ÕßøWÕ‚á ɵ‚áÈßWAáK ÉÞÕB{ÞÏ ÉßÄÞAzÞøáæ¿ ºßdÄÕᢠ²øáÉÞ¿í ÎùEßøßAáKá. §Õß¿áKí ²ÝáµáK ÉÃÎÞÃçˆÞ ¥Õßæ¿ æÕHàùÞÏß ÄàøáKÄí ®Kí ³VAáK ¦ ÉßÄÞÕí ¥BæÈ ²øá µÜcÞâ çÉÞÏßGí ÉùEáùMß‚ Éâ ²Ká ÄøæM¿áJß æµÞ¿áJá Äæa εæ{ æµGß‚ÏÏíAÞX ÉxßÏÞW ÎÄß ®Ká ºßLßAáKá. ®BæÈæÏCßÜá¢ Äæa æÉYÎAæ{ æµGß‚ÏÏíAâ ®K ºßLÏßW ©ùAÎ߈ÞJ øÞdÄßµ{ßÜâæ¿ µ¿KáçÉÞÕáK ÉßÄÞAzÞøáæ¿ ¥çȵÞÏßø¢ ºßdÄB{ᢠ¨ ·ZËí ÎøáÍâÕßW ÈßKá æÉùáAß ®¿áAâ. ¥Äí ØÎáÆÞÏ çÈÄãÄb¢ ®KÕµÞÖæM¿áK ÕV·JßÈí ÎáKßW ÕÜßæ‚ùßÏâ. Éáø ÈßùEá ÈßWAáK §¿JøAÞøæa εæ{ ¦øá¢ µÞÃÞJÄí ¦ æÉHßæa ÉßÄÞÕí ²øá ·ZËáµÞøX ¦ÏÄáæµÞIá ÎÞdÄ¢. ØÎáÆÞÏçÎ µHá ÄáùAáµ. ¨ dÉÕÞØ çÜÞµJáU µÞÃÞJ ºßdÄBZAá ÎáKßW!
Øá·tdÆÕcB{áæ¿ çÉøí çÈÞAß ÆßÕçØÈ ç×ÞMß¹í ÎÞ{áµZ µÏùßÏßùBáK ÏáÕ ØÎâÙJßW ÖøßæAÞKí ¥ÜAß ÕãJßÏÞAß ²øá Ȉ ×VGßGí ÉUßÏßW ÕøÞÈÞÕÞJ ÉÞÕBZ §Kᢠ©IçˆÞ ®Kí Äßøß‚ùßÏáçOÞZ ÎùEáµß¿AáK ²øáÉÞ¿í ºßdÄBZ §ÈßÏᢠ·ZËí ÎøáÍâÕßW µÞÃÞX ÌÞAßÏáIí ®çKÞVJí çÉÞÕáKá.
¨ ·ZËí ÎøáÍâÕßW ¼àÕßÄ¢ ®K ÎâKføæJ ÄUß ÈàAÞX ÎÈá×cØÎâÙ¢ ¥ÈáÍÕßAáK çÕÆÈµ{áæ¿ ºßdÄBZ §KæJ ØÎâÙ¢ ¥ÇßµæÎÞKᢠµIßGáIÞÕ߈. æÙÏíJßÏßÜᢠ§¿ÏíAßæ¿ §çLÞçÈ×cÏßÜᢠ©IÞµáK ÍâµOB{ßW Éß¿EáÎøßAáK ÉÄßÈÞÏßøB{áæ¿ ºßdÄB{ᢠ¥Õßæ¿ ĵVKá ÕàÃáµß¿AáK æµGß¿B{áæ¿ ºßdÄB{ᢠºßÜçMÞZ ÕÞVJÞ ÎÞÇcÎB{ßÜâæ¿ µIáµÞÃá¢. §æÄÞKᢠÈNáæ¿ ¥¿áæJÞKᢠ¥ˆçˆÞ ®K ºßLçÏÞæ¿ ¥æÄÞæA ÈßÎß×çÈø¢ æµÞIí ÈÞ¢ µÞøcÎÞAÞæÄ ÎùKáµ{ÏáKá.
ØíçËÞ¿ÈB{á¢ ÎøÃB{ᢠÈßÄcØ¢ÍÕÎÞÏ ÉÜØíÄàÈᑚ æÄøáÕáµ{á¢, §ùÞ~ßæÜ È·øB{ᢠÉÞµßØíÅÞÈßæÜÏᢠ¥Ëí·ÞÈߨíÅÞÈßæÜÏᢠÎÜ §¿áAáµ{ᢠ²æA ÈNáæ¿ Õ{VKá ÕøáK ÄÜÎáùÏíAí ÎÈ£ÉÞÀÎÞÏßøßAÞ¢. Éçf, ÈNáæ¿ ÈÞGßW ÈßKᢠçºÞø Äß{MßÏíçAI Ȉ çÈøJí µ¿W µ¿KáÕKí ·ZËí ÎøáÍâÕßW µ×í¿ÄÏáæ¿ µÆÈµÅµZ øºßAáK ÍVJÞAzÞøáæ¿çÏÞ ©MÎÞøáæ¿çÏÞ ç¼c×íÀzÞøáæ¿çÏÞ µÞøÃÕzÞøáæ¿çÏÞ ºßdÄBZ ¥¿ß‚áæÉÞ{ßÏáæ¿ ³çøÞ ÎÞxBZ ³çøÞ ÆßÕØ¢ çÄ¿ß çÉÞÕáK §KæJ ÏáÕÄÜÎáù µIáµÞÃáçÎÞ? ÎáùæÄxÞæÄ ÎÞØÞÎÞØ¢ ÕøáK ¦ÏßøBZ ®¿áJá È·øB{ßW çÉÞÏß ÇâVJ¿ßAáK ÍÞøcçÏÞ µáGßµç{Þ ²øá ÆßÈæÎCßÜᢠ¨ ¦ÏßøBZ ®BæÈ ®æa ÍVJÞÕí ØOÞÆß‚á ¥æˆCßW ®æa ©M ØOÞÆß‚á ®Kí ºßL߂߸áKáæÕCßW ÕßÏVMßæa ÈÞx¢ ÎùAÞX æÕOW æµÞUáK ÕßÖMßæa µÞÀßÈc¢ ÎÞxÞX ºâ¿ßæÈ ÎùAáK dÉÕÞØßÏáæ¿ ÎÈTßW ®dÄ ÕÜßæÏÞøá µá{ßVÎ ÉøJßçÏçÈ.
ÈÞGßW ÈßKᢠÕK ÉßFáµáGßÏáæ¿ ÉáFßøßAáK çËÞçGÞ çÈÞAß ¥ÄßøÞÕᑚ æº{ß É߿߂ ÏâÃßçËÞ¢ ÕÜß‚á µÏxß µOÈß ÕIßÏßW ÄßAß ÄßøáµßÏßøáKí ÉÃß ØíÅÜçJAí µáÄßAáçOÞZ ¦ ÎÈTí ÈßùæÏ ÈÞGßÜáU ÍÞøcÏᢠÎA{ᢠÎÞÄÞÉßÄÞAzÞøá¢ ÎÞdÄÎÞÏßøßAá¢. µÞJßøßAáK æÉÞøßE ºâ¿ßæÈ ®ˆÞ¢ ¥ÕV ¦ ºßLÏßW ÎùAáKá. ¥Lß ÎâÕLß Õæø ÉÃßæÏ¿áJí ùâÎßçÜAí οBáçOÞÝᢠ¥Õßæ¿ ¥ÜAßÏß¿ÞX µâGßÕ‚ ÕØídÄB{ᢠ¥¿áA{ÏßW æÕGß ¥øßEá ÕÏíçAI µùߨÞÇÈB{ᢠÎÞdÄÎÞÃí ¥Õæa ÎÈTí ÈßùæÏ. çÉÞÏß µá{ß‚í µß¿KáùBÞ¢ ®Ká Õ‚ÞW ¥Õßæ¿ µÞJßøßAáK ·ZËᑚ ©ùA¢ 浿áJß ÏdLÎÞÏ ÎâG ÉáÜßæÏ ®BæÈ ØÙßAᢠ®K çÕÕÜÞÄßÏÞÏßøßAᢠ¥ÄßÈá ÉáùæÎ. ¥ÄáçÉÞæÜ µËíÄàøàÏÏßæÜÏᢠØâMV ÎÞVAxáµ{ßæÜÏᢠÉÃßAÞøáæ¿ ¥ÕØíÅÏᢠÕßÍßKΈ. ÈßÎß׿ÎÞKá æÄxßÏÞW µâVJ Îá~ÍÞÕ¢ æµÞIí çÈøß¿áK ÎáÄÜÞ{ß ÎÞdÄÎÞÏßøßAᢠ¥Õæa ºßLÏßW ¥ÇßµÕá¢. ÈÞGßW ÈßKá¢ ÕøáK dÉßÏÄÎÏáæ¿ ¥æˆCßW ÎA{áæ¿ Îߨí çµÞ{áµZ ¥Õæa ÎÈTßæÈ ÄGß ©ÃVJáçOÞZ ¥ÕX ¥ùßÏÞæÄ ®HßAâGß ÕÏíAáKá §ÈßÏᢠ®dÄ ÎÞØÎáIí ²Ká çÉÞÏßÕøÞX ®Kí!
ºßdÄBZ ÄàøáK߈ ³ËàØáµ{ßW ç¼ÞÜß æº‡áKÕæa ¥ÕØíÅ ØáwøÎÞÏßøßAᢠ®Ká µøáÄßÏÕÈᢠæÄxß. ÎÞØÖO{¢ ÎáùæÄxÞæÄ ÌÞCßW ÕøáæÎCßÜᢠ¥¿‚áÄàVAÞX ÌÞAßÏáU ²øáµâG¢ ædµÁßxí µÞVÁáµ{áæ¿ µâOÞøÎÞÏßøßAᢠ¥Õæa æÉø ÈßùæÏ. Õà¿í ÕÏíAÞçÈÞ, ØíÅÜæÎ¿áAÞçÈÞ, εæ{ æµGß‚ÏÏíAÞçÈÞ çÕIß ÌÞCßW ÈßKᢠ®¿áJ çÜÞÃßæa ¥¿Õí ÎÞØæÎÞKá æÄxßÏÞW ©IÞµáK æÉÞˆÞMí ÎÞdÄÎÞÏßøßAᢠ¥Õæa ÎÈTí ÈßùæÏ. èÆÈ¢ ÆßÈ¢ ÍÞøcçÏ޿ᢠµáGßµç{޿ᢠçËÞÃßÜâæ¿ Ø¢ØÞøß‚á µ¿Î ÄàVAáæÎCßÜᢠÎÈçTÞæ¿æÏÞKá ºßøßAÞX ¥ÕæÈæAÞIí ¦ÕÞæÄ ÕøáKá. dÉÕÞØ çÕÆÈÏáæ¿ ÎæxÞøá ºßdÄÎÞÃí ¥ÕÈá¢.
§ÄßæÈˆÞ¢ ÉáùæÎ ØíçÉÞYØVÎÞøáæ¿ dµâøÄµZAí §øÏÞÕáK ÉÄßÈÞÏßøBZ çÕæù. ÕàØ ²K¿ß‚á µßGÞX çÕIß µÞW æÄÞÝáÄí ÕÃçBIß ÕøáKÕæa ºßdÄ¢ ¦øá µIá? µÞJßøßAáK µá¿á¢ÌæJ ²Kí µIáÕøÞX çÕIß ÈâùáÕG¢ ³ËàØí µÏùßÏßùçBIß ÕøáKÕæa ºßdÄ¢ ®dÄÏáIí? ®ˆÞ¢ ©çÉfß‚í ²Ká ÈÞGßW çÉÞÏß ØbØíÅÎÞÏß µÝßÏÞ¢ ®Ká µøáÄßÏÞÜᢠøfÏ߈. Äæa ÕàØ ²Ká µcÞXØW æºÏíÄá µßGÃæÎCßÜᢠ¥ÕX ²øáÉÞ¿í ÕßÏVAâ. §ÄᢠµÞÃÞæÄ çÉÞÕáK dÉÕÞØ ºßdÄB{ÞÃí.
·ZËᑚ çÜÞµ æùçAÞVÁáµZ ÄÞIÞX çÕIß æµGßæMÞAßÏßGáU ÌáV¼áµ{áæ¿ÏᢠȷøÎÇcJßÜâæ¿ ºàùßMÞÏáK ¦Á¢Ìø æÎçd¿Þ æd¿ÏßÈáµ{áæ¿ÏᢠçÎÞ¿ß Éß¿ßMß‚ ÎÞ{áµ{áæ¿ÏᢠÉÞVAáµ{áæ¿Ïᢠç×ÞMß¹í ©WØÕB{áæ¿ÏᢠºßdÄBZ ÈNáæ¿ ÄÜÎáù Øâfß‚áÕ‚ßGáæICßÜᢠµ×í¿ÄÏáæ¿ µÈÜáµZ ÄàVAáK Äæa ÍVJÞÕßæaçÏÞ ©MÏáæ¿çÏÞ ºßdÄçÎÞ ¼ÈæMøáM¢ æµÞIí ÕàVMá ÎáGáK ¥Õøáæ¿ ùâÎáµ{ᑚ çÖÞºÈàÏÄÏáæ¿ ºßdÄBç{Þ ÈNáæ¿ ÄÜÎáù µIßGáçIÞ? ¥Äˆ µÞÃÞX dÖÎß‚ßGáçIÞ? ÎÞØÞÎÞØ¢ ·ZËí ºáxÞX ÕøáK ÎdLß ÎÙÞzÞçøÞ ÉßøßÕí øÞ¼ÞAzÞçøÞ dÖÎß‚ßGáçIÞ? ¥Õøáæ¿ dÉÖíÈ ÖÎÈJßÈÞÏß ø¢·JßùBßÏßGáçIÞ? §ùBáK Ø¢¸¿Èµ{ᢠçÈÄÞAzÞøá¢ Õßø{ÎÞÏß ÈÎáAí ÎáKßW ©æIK ØÄc¢ Îù‚áÕÏíAáK߈.
æÉøáKÞç{Þ ³ÃçÎÞ dµßØíÎçØÞ ²Ká¢ÄæK ÎÈTùßEá ¦ç¸Þ×ßAÞX ÕßÇßÏ߈ÞJ dÉÕÞØßÏáæ¿ ºßdÄ¢ ¦øá µIá? ¯æÄÞøá ¦ç¸Þ×JßÈá ÎáKßÜᢠ¥ÕÈí ÈßùµHàøáÎÞÏß Äæa ç¼ÞÜßÏßW ÎáÝáµÞçÈ ÕßÇßÏáUâ. ¥Õæa µá¿á¢Ì¢ ÈÞGßW ¦ç¸Þ× ÈÞ{áµ{ßW ÎÄßÎùAáçOÞZ ®æKCßÜᢠ²øá ÉáÄáÕØídÄ¢ ÇøßAÞÈÞÕÞæÄ Äæa ÕßÇßAí ÎáKßW ÄÜ µáÈ߂߸ßAáK dÉÕÞØ ØÎâÙJßæa µÞÃÞæÄ çÉÞÕáK ²øáÉÞ¿í ºßdÄBZ ©Ií.
ÈÞGßW ¦ÝíºçÄÞùᢠȿAáK ¦Á¢Ìø µÜcÞà ÇâVJßÈá ÎáKßW ÎâAJí ÕßøWÕ‚á ɵ‚áÈßWAáK ÉÞÕB{ÞÏ ÉßÄÞAzÞøáæ¿ ºßdÄÕᢠ²øáÉÞ¿í ÎùEßøßAáKá. §Õß¿áKí ²ÝáµáK ÉÃÎÞÃçˆÞ ¥Õßæ¿ æÕHàùÞÏß ÄàøáKÄí ®Kí ³VAáK ¦ ÉßÄÞÕí ¥BæÈ ²øá µÜcÞâ çÉÞÏßGí ÉùEáùMß‚ Éâ ²Ká ÄøæM¿áJß æµÞ¿áJá Äæa εæ{ æµGß‚ÏÏíAÞX ÉxßÏÞW ÎÄß ®Ká ºßLßAáKá. ®BæÈæÏCßÜá¢ Äæa æÉYÎAæ{ æµGß‚ÏÏíAâ ®K ºßLÏßW ©ùAÎ߈ÞJ øÞdÄßµ{ßÜâæ¿ µ¿KáçÉÞÕáK ÉßÄÞAzÞøáæ¿ ¥çȵÞÏßø¢ ºßdÄB{ᢠ¨ ·ZËí ÎøáÍâÕßW ÈßKá æÉùáAß ®¿áAâ. ¥Äí ØÎáÆÞÏ çÈÄãÄb¢ ®KÕµÞÖæM¿áK ÕV·JßÈí ÎáKßW ÕÜßæ‚ùßÏâ. Éáø ÈßùEá ÈßWAáK §¿JøAÞøæa εæ{ ¦øá¢ µÞÃÞJÄí ¦ æÉHßæa ÉßÄÞÕí ²øá ·ZËáµÞøX ¦ÏÄáæµÞIá ÎÞdÄ¢. ØÎáÆÞÏçÎ µHá ÄáùAáµ. ¨ dÉÕÞØ çÜÞµJáU µÞÃÞJ ºßdÄBZAá ÎáKßW!
Subscribe to:
Posts (Atom)
